Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താന്‍ പറയുന്ന പോലെ കോവിഡ് പരിശോധന മതിയെന്ന് പിണറായിയുടെ പിഎസ് പുത്തലത്ത് ദിനേശന്റെ ഭാര്യ; അനുസരിക്കാത്ത ഡോക്റ്ററെ സ്ഥലംമാറ്റി, പ്രതിഷേധം

രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ചിത്ര നിര്‍ദേശിച്ചു. എന്നാല്‍ യമുന ഇതിനു തയാറായില്ലത്രെ. തുടര്‍ന്ന് വെല്ലുവിളിയുമായി ആണ് യമുന മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 04:21 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്റ്ററും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം. താന്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള പരിശോധന മാത്രം തന്നില്‍ നടത്തിയാല്‍ മതിയെന്ന യമുനയുടെ നിര്‍ദേശം അംഗീകരിക്കാത്ത  ജനറല്‍ ആശുപത്രിയിലെ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ സ്ഥലംമാറ്റിയതില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. മൈക്രോബയോളജിസ്റ്റ് ഡോ. എല്‍ ആര്‍ ചിത്രയെയാണ് നീക്കിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ 15 ഓളം ഡോക്ടര്‍മാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.  മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ കെ.യമുനയുമായുള്ള പ്രശ്‌നങ്ങളാണു ചിത്രയുടെ സ്ഥലംമാറ്റത്തിനു വഴിവച്ചതെന്നാണ് ഡോക്റ്റര്‍മാരുടെ ആരോപണം.  

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന യമുന ജലദോഷവും പനിയും ഉള്ളതിനാല്‍ കോവിഡ് പരിശോധന നടത്തിയത് ചിത്രയുടെ അടുത്തായിരുന്നു. രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ചിത്ര നിര്‍ദേശിച്ചു. എന്നാല്‍ യമുന ഇതിനു തയാറായില്ലത്രെ. തുടര്‍ന്ന് വെല്ലുവിളിയുമായി ആണ് യമുന മടങ്ങിയത്.  

ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്‌സാപ് ഗ്രൂപ്പിലും വിഷയം ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ക്കം ചിത്രയെ നേരത്തെ ജോലി ചെയ്തിരുന്ന നേമം ആശുപത്രിയിലേക്കു സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു.  നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്നു കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ്അസോസിയേഷന്‍ ( കെജിഎംഒഎ) ജില്ലാ പ്രസിഡന്റ് ഡോ.വി.സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പ്രീതയെയും അറിയിച്ചിട്ടുണ്ട്. നേമത്തു ജോലി ചെയ്തിരുന്ന ചിത്രയുടെ സേവനം ആവശ്യമായതു കൊണ്ടാണു ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റിയത്. തിരികെ നേമം ആശുപത്രിയിലേക്ക് പോകാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടാണ് അധികൃതര്‍ നല്‍കുന്ന വാദം. തലസ്ഥാനത്ത് കോവിഡ് പരിശോധയ്‌ക്കു ചുക്കാന്‍ പിടിച്ചിരുന്ന ഒരു ഡോക്റ്ററെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയത്.  

Tags: doctorpinarayicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.