Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികള്‍ക്ക് മുന്നില്‍ കേരളം വാതില്‍ കൊട്ടിയടയ്‌ക്കുന്നു, മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് പരാജയത്തിന് കാരണം: എം.ടി. രമേശ്

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല. മലയാളിയായ കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയ്‌ക്ക് ദുരഭിമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 09:34 am IST
in Kerala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി  സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല. മലയാളിയായ കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയ്‌ക്ക് ദുരഭിമാനമാണ്. കേരളത്തിലെയും ന്യൂദല്‍ഹിയിലെയും ഉദ്യോഗസ്ഥര്‍ തമ്മിലാണ് ആശയവിനിമയം നടക്കുന്നത്. മുഖ്യമന്ത്രിക്ക് കോംപ്ലക്‌സ് ആണ്. എല്ലാത്തിന്റെയും മുകളില്‍ താനാണെന്നാണ് പിണറായി വിജയന്റെ ഭാവം. മുഖ്യമന്ത്രിയുടെ ഈ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന്റെ കാരണം.  

മുഖ്യമന്ത്രിയും ഒരു കൂട്ടം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഉദ്യോഗസ്ഥരാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കുപോലും അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാകുന്നത്. കൂട്ടായ പരിശ്രമമോ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ  വണ്‍മാന്‍ ഷോയാണ് നടക്കുന്നത്. കോവിഡ് 19 കാലം സിപിഎമ്മിന്റെ സാമ്പത്തിക കലവറ നിറയ്‌ക്കുന്നതിനുള്ള അവസരമായും സിപിഎം കാണുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണിത്.  

പ്രവാസികള്‍ക്കായി രണ്ടര ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികള്‍ എത്തിത്തുടങ്ങിയപ്പോള്‍ അസ്വസ്ഥനായി. വളഞ്ഞ വഴിയിലൂടെ പ്രവാസികളുടെ വരവ് തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ഇതിനാലാണ്. 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് പ്രായോഗികമല്ല. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ വരണ്ടതില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വന്ദേഭാരത് മിഷന്‍ വഴി എത്തുന്ന പ്രവാസികളുടെ വരവ് തടയാനും ശ്രമമുണ്ടായി. കേരളത്തിന്റെ കവാടം പ്രവാസികള്‍ക്ക് മുന്നില്‍ കൊട്ടി അടയ്‌ക്കുകയാണ്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നിലപാട് തിരുത്താന്‍  സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഈ വിഷയത്തില്‍ കേന്ദ്ര നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കുറ്റകരമായ അലസതയും അലംഭാവവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതു മറയ്‌ക്കാന്‍ കേന്ദ്രവിരുദ്ധ പ്രസ്താവനകളുമായി എത്തുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. കോവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വൈദ്യുതി ബില്ലിലൂടെ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. തമിഴ്‌നാടും കര്‍ണാടകയും കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ബില്‍ വേണ്ടെന്നു വച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: pinarayiPravasiM.T Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.