Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി താങ്ങാനാകതെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് പത്തിലധികം കശുവണ്ടി വ്യവസായികള്‍; പിണറായി സര്‍ക്കാര്‍ നിഷ്‌ക്രിയം

സ്വകാര്യ മേഖലയിലെ 750ഓളം കശുവണ്ടി ഫാക്ടറികളാണ് ഇതുവരെ പൂട്ടിയത്. നിരവധി ഫാക്ടറികള്‍ എപ്പോള്‍ പൂട്ടുമെന്നറിയാത്ത അവസ്ഥയിലാണ്. 834 ഫാക്ടറികളാണ് ആകെയുള്ളത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പതും കാപ്പെക്‌സിന്റെ പത്തും ഫാക്ടറികളൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യമേഖലയിലാണ്. പൂട്ടിയ ഫാക്ടറികളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെയും പൂട്ടിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 01:30 pm IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ദീര്‍ഘവീക്ഷണമില്ലായ്‌മ മൂലം കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധി താങ്ങാന്‍ കഴിയാതെ കഴിഞ്ഞ ദിവസം ഒരു വ്യവസായി കൂടി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ നിര്‍മലമാതാ ഫാക്ടറിയുടെ ഉടമ സൈമണാണ് ആത്മഹത്യ ചെയ്തത്. 90 ശതമാനത്തോളം ഫാക്ടറികള്‍ പൂട്ടിയിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

സ്വകാര്യ മേഖലയിലെ 750ഓളം കശുവണ്ടി ഫാക്ടറികളാണ് ഇതുവരെ പൂട്ടിയത്. നിരവധി ഫാക്ടറികള്‍ എപ്പോള്‍ പൂട്ടുമെന്നറിയാത്ത അവസ്ഥയിലാണ്. 834 ഫാക്ടറികളാണ് ആകെയുള്ളത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പതും കാപ്പെക്‌സിന്റെ പത്തും ഫാക്ടറികളൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യമേഖലയിലാണ്. പൂട്ടിയ ഫാക്ടറികളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെയും പൂട്ടിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പകള്‍ തിരിച്ചടയ്‌ക്കാനാകാതെ വന്നതോടെ ഫാക്ടറി ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുകയായിരുന്നു.

2012 മുതല്‍ കശുവണ്ടി വ്യവസായം തകര്‍ച്ചയിലാണ്. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. പല ഫാക്ടറി ഉടമകളുടെയും വീടുകള്‍ ജപ്തി ചെയ്തു. നൂറ്റമ്പതിലധികം പേര്‍ക്കെതിരെ ഇതുവരെ ജപ്തി നടപടി കൈക്കൊണ്ടു.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വ്യവസായത്തെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാരോ കശുവണ്ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയോ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു.  കശുവണ്ടി വ്യവസായം വ്യവസായ വകുപ്പിന് കീഴിലല്ല. അതിനാല്‍, ആ വകുപ്പിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള അര്‍ഹത ലഭിക്കില്ല.

വ്യവസായം തകര്‍ന്നതോടെ തൊഴിലാളികളും പെരുവഴിയിലായി. പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും നഷ്ടമായി. കശുവണ്ടി വ്യവസായത്തെ വ്യവസായ വകുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ വിവിധ സഹായങ്ങള്‍ ലഭിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊല്ലത്തു മാത്രം മുന്നൂറില്‍പ്പരം സ്വകാര്യഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അമിതവില നല്‍കി തോട്ടണ്ടി വാങ്ങി ഫാക്ടറി നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് ഉടമകള്‍ പറയുന്നു.

സജി അഭിരാമം

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.