Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണയില്‍ ആക്രിവ്യാപാരം തകര്‍ച്ചയുടെ പടുകുഴിയില്‍; ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവുമില്ല

പ്രതിസന്ധികളില്‍ത്തന്നെയായിരുന്നു പാഴ്വസ്തു വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം. വിലക്കുറവും വലിയ നികുതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇവര്‍ ലോക് ഡൗണോടെ തീര്‍ത്തും തകര്‍ന്നുപോയി. കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിച്ചിരുന്നില്ല.

Janmabhumi Online by Janmabhumi Online
Jun 14, 2020, 11:53 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ലോക്ഡൗണില്‍ പെട്ട് ആക്രിക്കടകള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മറ്റു മേഖലകള്‍ പോലെ ഇതും സ്തംഭിച്ചിരുന്നു. തമിഴ് തൊഴിലാളികളാണ് ആക്രി മേഖലയില്‍ കൂടുതലായി ജോലിചെയ്തിരുന്നത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളും ഈ തൊഴിലെടുക്കുന്നുണ്ട്.

വീടുകളില്‍ ചെന്ന് ആരും സാധനങ്ങള്‍ ശേഖരിക്കാറില്ലാത്തതിനാലും വീട്ടുകാര്‍ പരിസരത്തേക്ക് കയറ്റാത്തതിനാലും തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ് പ്രതിസന്ധിയിലായത്. പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കോവിഡ് പടര്‍ത്തുമോ എന്ന വീട്ടുകാരുടെ ഭയമാണ് പ്രധാനതടസ്സം. അതോടൊപ്പം വീടുകളിലേക്ക് പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ തൊഴിലാളികള്‍ക്കിടയിലും ഭയമുണ്ട്. കയറിച്ചെല്ലുന്ന വീടുകളില്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തിയവരും കോവിഡ് ബാധിച്ചവരും ഉണ്ടാകുമോയെന്ന പേടിയാണ് തൊഴിലാളികള്‍ക്ക്.

പ്രതിസന്ധികളില്‍ത്തന്നെയായിരുന്നു പാഴ്വസ്തു വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം. വിലക്കുറവും വലിയ നികുതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇവര്‍ ലോക് ഡൗണോടെ തീര്‍ത്തും തകര്‍ന്നുപോയി. കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിച്ചിരുന്നില്ല. പ്രധാന മാര്‍ക്കറ്റുകളായ കേരളത്തിന് പുറത്തെ വന്‍കിട കമ്പനികളില്‍നിന്ന് ഭീമമായ തുകയാണ് ലഭിക്കാനുണ്ടായിരുന്നത്. 

എങ്കിലും ലോക് ഡൗണിന് മുമ്പുതന്നെ വ്യാപാരികള്‍ കൈവശമുള്ള സാധനങ്ങള്‍ കയറ്റി അയച്ചു. കമ്പനികളും ഫാക്ടറികളും പൂട്ടിയതോടെ കയറ്റി അയച്ച ഉത്പന്നങ്ങളുടെ തുക വ്യാപാരികള്‍ക്ക് ലഭിക്കാതെയായി. ഇതിനൊപ്പം വ്യാപാരമില്ലാത്തതും ലോക് ഡൗണിലെ പ്രതിസന്ധികള്‍ കൂട്ടാനിടയാക്കി. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചില്ല.

ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും വീടുകളില്‍ ചെന്ന് പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ ആളില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇളവ് ലഭിച്ചാലും തിരിച്ചുവരവ് എളുപ്പത്തിലാകില്ലെന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടിയതോടെ അവിടെയുള്ള കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കേരളത്തില്‍നിന്നു ശേഖരിക്കുന്ന സാധനങ്ങള്‍ പിന്നീട് കയറ്റി അയയ്‌ക്കാന്‍ മാര്‍ഗമില്ലാതാവുകയാണ്. അതോടൊപ്പം റീബില്‍ഡ് കേരളയുടെ ഭാഗമായി സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതും തിരിച്ചടിയാണ്. വീടുകളില്‍ ചെന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന സാധാരണ തൊഴിലാളികളാണ് ബുദ്ധിമുട്ടിലാകുന്നത്. സര്‍ക്കാര്‍ പൂര്‍ണമായ ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ തുറന്നുകഴിഞ്ഞു. തൊഴില്‍ എന്ന നിലയില്‍ പേടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് സ്ഥാപനങ്ങള്‍ തുറക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കാലപൂര്‍വശുചീകരണങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വ്യാപാരം ഉണരുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

Tags: ബിസിനസ്സ്‌ലോക്ഡൗണ്‍Coronacovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

India

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 5597 കൊവിഡ് കേസുകള്‍

Entertainment

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies