Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മത്സ്യബന്ധന മേഖലയിലെ ആശങ്കകള്‍

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല.

Janmabhumi Online by Janmabhumi Online
Jun 13, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മത്സ്യബന്ധന മേഖലയില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം 10-ാം തീയതി മുതല്‍ ആരംഭിച്ചു. 52 ദിവസത്തേക്കാണ് നിരോധനം. കൊറോണ മൂലം തകര്‍ന്നടിഞ്ഞിരുന്ന മത്സ്യബന്ധന മേഖലക്ക് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിനോദസഞ്ചാര മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മുഖ്യ പങ്കും സംഭവന ചെയ്യുന്നത് മത്സ്യബന്ധന മേഖലയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 8 ശതമാനം വരും ഇത്. കൊറോണാ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതും തിരിച്ചുവരവിന് കൂടുതല്‍ സമയം എടുക്കുന്നതുമായ വിനോദസഞ്ചാര മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ തിരിച്ചു വരവ് സാദ്ധ്യമായതും വികസിപ്പിക്കുവാന്‍ സാധിക്കുന്നതും പ്രകൃതിദത്തമായ അനുകൂല ഘടകങ്ങള്‍ ധാരാളമുള്ളതുമായ വ്യവസായം മത്സ്യബന്ധനമാണ്. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുന്ന സംസ്ഥാനത്തിന്റെ, വികലമായ പല  നയങ്ങളും ഈ വ്യവസായത്തെ കൂടുതല്‍ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളി വീട്ടുകൊണ്ടിരിക്കുന്നു .  

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. തുടര്‍ന്നു വന്ന ട്രോളിംഗ് നിരോധനം ഇത് അധികമാക്കി. കേരളത്തില്‍ ഏകദേശം 4500 യന്ത്രവത്കൃത ബോട്ടുകളാണ് ഈ മേഖലയിലുള്ളത്.

അതുപോലെ തന്നെ ഇടനിലക്കാരെ ഒഴിവാക്കാനെന്ന പേരില്‍ നിര്‍ത്തലാക്കിയ മീന്‍ ലേലം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. ലേലം ഒഴിവാക്കി മത്സ്യഫെഡ് മുഖാന്തിരം നടത്തിയ കച്ചവടം ബോട്ടുകാര്‍ക്ക് അര്‍ഹമായ വില കിട്ടാത്ത സാഹചര്യമുണ്ടാക്കി. ഈ സമ്പ്രദായം തുടരും എന്ന സര്‍ക്കാര്‍ നിലപാട് ആശങ്ക ഉയര്‍ത്തുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കും ചൂഷണത്തിന്റെ പുതിയ തലങ്ങളാണ് സര്‍ക്കാര്‍ ഇതില്‍ കൂടി തുറന്നിടുന്നത്. കൃത്രിമമായി ഡിമാന്റ് കുറയ്‌ക്കുവാനും തന്മൂലം അര്‍ഹമായ വില മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇടനിലക്കാര്‍ വന്‍ ലാഭം ഉണ്ടാക്കുവാനും  ഇത് ഇടയാക്കും.

മത്സ്യഫെഡ് നേരിട്ട് വാങ്ങുകയോ സംഭരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ചഷണം ഒഴിവാക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ സംവിധാനം മത്സ്യഫെഡ് ഒരു ലേല ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഫിഷിംഗ് ഹാര്‍ബറുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത ശീതീകരണികള്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ പ്രകൃതിദത്തമായ ഈ വ്യവസായത്തിന്റെ പ്രതിസന്ധികളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുവാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.  

അഡ്വ. ഷൈന്‍. പി. ശശീധര്‍

ഫോണ്‍: 9582260851

Tags: keralaമത്സ്യത്തൊഴിലാളികള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസ് കസ്റ്റഡിയില്‍; ലൈംഗികശേഷി പരിശോധിക്കും

Health

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

Kerala

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

Kerala

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies