Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം; പിഎസ്‌സി അടുത്ത തട്ടിപ്പിന് ശ്രമിക്കുന്നു’; രേഖകള്‍ പുറത്തുവിട്ട് ബിജെപി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം.

Janmabhumi Online by Janmabhumi Online
Jun 7, 2020, 04:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ പിഎസ്‌സി നടത്തുന്ന തട്ടിപ്പിന്റെ രേഖകള്‍ പുറത്തവിട്ട് ബിജെപി വ്യക്താവ് സന്ദീപ് ജി വാര്യര്‍.  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയത്തില്‍ വ്യാപകമായി തട്ടിപ്പിന് ശ്രമിക്കുകയാണ്. സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സിക്ക് അധികാരമുണ്ട്.

എന്നാല്‍ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ തയാറെടുക്കുന്നത്.  ഇതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള പിഎസസി ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.  

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

കോവിഡിന്റെ മറവില്‍ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്.കേരളത്തിന്റെ ഭരണചക്രം തിരിക്കാന്‍ വേണ്ടി പുതുതായി സൃഷ്ടിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയം ആണ് ഇപ്പോള്‍ പി എസ് സി യില്‍ നടന്നുകൊണ്ടിരിക്കുന്നത് .

സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സി ക്ക് അധികാരമുണ്ട്.

എന്നാല്‍ ഇവിടെ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ പോകുന്നു . അതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള PSC ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് ഇവിടെ പുറത്തുവിടുന്നത് .

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നത്.

ഒഎംആര്‍ ഷീറ്റുകള്‍ മാനുവലായി പരിശോധിക്കാന്‍ പ്രത്യേക ഉത്തരവ് വഴി ഇത്രയധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നതു തന്നെ പി എസ് സി പരീക്ഷ അട്ടിമറിക്കാനുള്ള പുതിയ വഴികള്‍ സിപിഎം കണ്ടുപിടിച്ചു എന്നുള്ളതിന്റെ തെളിവാണ്.

ഈ ഉത്തരവ് അടിയന്തരമായി പിഎസ് സി പിന്‍വലിക്കണം. ഒഎംആര്‍ ഷീറ്റുകള്‍ കമ്പ്യൂട്ടര്‍ മുഖാന്തരം മാത്രമേ പരിശോധിക്കാവൂ. പി എസ് സി യുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന ഈ വന്‍ അട്ടിമറിക്ക് പിന്നിലുള്ളവരെ ഉന്നതതല അന്വേഷണം നടത്തിയാല്‍ മാത്രമേ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

Tags: സന്ദീപ് വാര്യര്‍ഫെയ്സ്ബുക്ക്പിഎസ് സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)

കുംഭമേളയില്‍ 60 പേര്‍ മരിച്ചുവെന്ന സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

രാജ്യത്തെ സെന്‍സസ് പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കും, ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies