Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയില്‍ വ്യാജ പട്ടയം നല്‍കി 12 ഏക്കര്‍ ഭൂമി സ്വന്തമാക്കാൻ ശ്രമം; വന്‍ തട്ടിപ്പില്‍ തടഞ്ഞ് വിജിലന്‍സ് അന്വേഷണം

പിന്നില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള വന്‍ ഭൂമാഫിയ.സംഭവത്തില്‍ റവന്യൂ വകുപ്പ് സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുവാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വഴി വെട്ടാനായി സഹായം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ നല്‍കിയ കത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേശയില്‍ വെളിച്ചം കാണാതെ കിടക്കുന്നു

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 4, 2020, 10:58 am IST
in Kerala

ഇടുക്കി: ഹൈക്കോടതിയില്‍ വ്യാജപട്ടയം നല്‍കി 12 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതീവ ഗൗരവകരമായ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയവരെല്ലാം പരാതി ലഭിച്ച് രണ്ടര വര്‍ഷത്തോട് അടുക്കുമ്പോഴും സുരക്ഷിതമായി കഴിയുകയാണ്. പിന്നില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള വന്‍ ഭൂമാഫിയ.

സംഭവത്തില്‍ റവന്യൂ വകുപ്പ് സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുവാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വഴി വെട്ടാനായി സഹായം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ നല്‍കിയ കത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേശയില്‍ വെളിച്ചം കാണാതെ കിടക്കുന്നു. 

ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ നടുപ്പാറ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍പ്പെട്ട ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ 2018 ജനുവരി രണ്ടിന് പാലാ മുത്തോലി സ്വദേശിയും ജന്മഭൂമി മുന്‍ ജില്ലാ ലേഖകനുമായ ഡോ. സംഗീത് രവീന്ദ്രന്‍ ലാന്‍ഡ് ആന്റ് റവന്യൂ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ അന്വേഷണം നടത്തി നവംബര്‍ മൂന്നിന് റിപ്പോര്‍ട്ടും നല്‍കി.

അന്വേഷണത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായും പഞ്ചായത്തിലെ അസ്തി രജിസ്റ്ററില്‍ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് സംസ്ഥാന വിജിലന്‍സിന് ഡയറക്ടര്‍ക്ക് കൈമാറി. വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്‌ക്കുമെതിരെ സ്ഥലമാറ്റ നടപടിയും വന്നു. സംഭവത്തില്‍ ഒന്നര വര്‍ഷത്തിലധികമായി കോട്ടയം വിജിലന്‍സ് അന്വേഷണം നടത്തി വരികയാണ്.

ഭൂമിക്ക് കരം അടക്കാന്‍ അനുവദി നല്‍കണമെന്ന് കാട്ടി എം.ബി. സാജന്‍, സോണി മഠത്തില്‍ എന്നിവരടങ്ങിയ സംഘമാണ് 12 ഏക്കര്‍ ഭൂമിക്ക് എട്ട് പട്ടയങ്ങളുമായി കോടതിയെ സമീപിച്ചത്. ആവശ്യം പരിഗണിച്ച് കോടതി പട്ടയത്തിന്റെ കോപ്പി സഹിതം ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നല്‍കി. ഇദ്ദേഹം നടത്തിയ പരിശോധനയില്‍ എട്ടില്‍ ഏഴും വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഇത് കാണിച്ച് റിപ്പോര്‍ട്ടും നല്‍കി. പോലീസില്‍ പരാതി നല്‍കാതെ ഒളിച്ച് കളിച്ചു.

എത്രയും വേഗം നടപടി വേണം

സംഭവത്തില്‍ സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും സര്‍ക്കാര്‍ ഭൂമി അന്വാധീനപ്പെട്ട് പോകരുതെന്നും പരാതിക്കാരനായ ഡോ. സംഗീത് രവീന്ദ്രന്‍ ജന്മഭൂമിയോട് പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന അതിസുന്ദരമായ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി അത് ഹൈക്കോടതിയില്‍ നല്‍കി. ഇതിന് പിന്നില്‍ വലിയ തട്ടിപ്പുണ്ട്, ഇവ ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു

 

Tags: keralaഹൈക്കോടതിlandidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.