Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍: നരേന്ദ്രമോദി

ലോകം ഒറ്റക്കെട്ടായി മനുഷ്യ കേന്ദ്രീകൃത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം വന്നുചേര്‍ന്നിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 09:46 am IST
in India

ബാംഗ്‌ളൂര്‍ : ഇന്ന് ലോകം രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകമഹായുദ്ധത്തിന് മുമ്പും ശേഷവും എന്ന് ലോകം വിശേഷിപ്പിക്കപ്പെടുന്നത് പോലെ, കോവിഡിന് മുമ്പും ശേഷവും എന്ന നിലയില്‍ ഇനിയുള്ള ലോകവും വ്യത്യസ്തമായിരിക്കും. ബാംഗ്‌ളൂര്‍ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയഞ്ചാമത് സ്ഥാപകദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു

ഈ സന്ദിഗ്ധഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ സ്റ്റാഫ്, ശാസ്ത്ര സമൂഹം എന്നിവരെ ലോകം പ്രതീക്ഷയോടെയും നന്ദിയോടെയുമാണ് നോക്കുന്നത്. ലോകം നിങ്ങളില്‍ നിന്ന് പരിചരണവും ചികിത്സയും ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, കോവിഡ് -19 നെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ ആധാരശില മെഡിക്കല്‍ സമൂഹത്തിന്റെയും നമ്മുടെ കൊറോണ യോദ്ധാക്കളുടെയും കഠിനാധ്വാനമാണ്. വാസ്തവത്തില്‍, ഡോക്ടര്‍മാരും മെഡിക്കല്‍ ജോലിക്കാരും സൈനിക യൂണിഫോം ധരിക്കാത്ത പട്ടാളക്കാരെപ്പോലെയാണ്. വൈറസ് ഒരു അദൃശ്യ ശത്രു ആയിരിക്കാം. പക്ഷേ നമ്മുടെ കൊറോണാ യോദ്ധാക്കളായ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യവും അജയ്യവുമായ ഈ പോരാട്ടത്തില്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. നരേന്ദ്രമോദി പറഞ്ഞു.

ഇത്രനാളും സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോളവല്‍ക്കരണത്തെക്കുറിച്ചായിരുന്നു സംവാദങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ലോകം ഒറ്റക്കെട്ടായി മനുഷ്യ കേന്ദ്രീകൃത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം വന്നുചേര്‍ന്നിരിക്കുന്നു. ആരോഗ്യമേഖലയില്‍ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി മുമ്പെത്തെക്കാളും ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നു.  കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഇന്ത്യയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. വിശാലമായ നാലു തൂണുകളില്‍ ഊന്നിയാണ് പ്രവര്‍ത്തനങ്ങള്‍: രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ സംരക്ഷണമാണ് ഒന്നാമത്തേത്. യോഗ, ആയുര്‍വേദം, കായികക്ഷമത എന്നിവയ്‌ക്ക് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല്‍പതിനായിരത്തിലധികം വെല്‍നസ് സെന്ററുകള്‍ തുറന്നു. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ വിജയം പ്രതിരോധ ആരോഗ്യ സംരക്ഷണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണമാണ് രണ്ടാമത്തേത്. ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി ഇന്ത്യയുടേതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സ്ത്രീകളും ഗ്രാമീണരുമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. മൂന്നാമത്തെ തൂണ്, വിതരണ മേഖലയിലെ പുരോഗതിയാണ്. ഇന്ത്യ പോലൊരു രാജ്യത്തിന് ആരോഗ്യ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും അത്യാവശ്യമാണ്.  

രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിവേഗം, 22 പുതിയ എയിംസ് സ്ഥാപിക്കുന്നതില്‍ രാജ്യം വിജയം കൈവരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തിലധികം എം.ബി.ബി.എസ്. ബിരുദ സീറ്റുകളും പതിനയ്യായിരം ബിരുദാനന്തര ബിരുദ സീറ്റുകളും വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം അഞ്ചു വര്‍ഷം ഭരിച്ച ഏതൊരു സര്‍ക്കാരും അനുവദിച്ചതിനേക്കാള്‍ വലിയ വര്‍ധനവാണ് സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥാപിക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഇത് വളരെയധികം സഹായകമായിരിക്കും. കടലാസിലെ ആശയങ്ങള്‍ ഒരു നല്ല ആശയം മാത്രമായി അവശേഷിക്കുമെന്നതിനാല്‍ ദൗത്യമായി ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ ആണ് നാലാമത്തെ തൂണ്. നന്നായി നടപ്പിലാക്കിയ ഒരു നല്ല ആശയം അതിനെ മികവുറ്റതാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ, നിര്‍വ്വഹണം വളരെ നിര്‍ണായകമാണ്. അമ്മമാരെയും കുഞ്ഞുങ്ങളെയും സഹായിക്കുന്ന ഇന്ത്യയുടെ ദേശീയ പോഷകാഹാര ദൗത്യത്തിന്റെ വിജയം ഇവിടെ എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2025ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഇന്ത്യ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും എന്ന തരത്തില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു. ആഗോള ലക്ഷ്യമായ 2030നെക്കാള്‍ അഞ്ച് വര്‍ഷം മുമ്പ് ലക്ഷ്യം നേടാനാണ് ശ്രമം. മിഷന്‍ ഇന്ദ്രധനുഷ് വാക്്സിനേഷന്‍ പ്രക്രിയയുടെ വാര്‍ഷിക വര്‍ദ്ധനവ് നാല് മടങ്ങായിട്ടുണ്ട്.  

അമ്പതിലധികം വ്യത്യസ്ത അനുബന്ധ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ വൈദഗ്ധ്യവിപുലീകരണത്തിനായി ഒരു പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കി. മുമ്പു പാസ്സാക്കിയ ഈ നിയമം രാജ്യത്തെ പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും ഇത് ഇന്ത്യയെ സഹായിക്കും.

Tags: educationhealthമോഡിആരോഗ്യ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.