Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്മാര്‍ട്ട് ക്ലാസ് റൂമിനെ ഇടതുപക്ഷം എതിര്‍ത്തത് ഓര്‍മ്മിപ്പിക്കട്ടെ…

വിവരാവകാശ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്രിജിത് കൃഷ്ണ ഫേസ്ബുക്കില്‍ എഴുതിയതില്‍ നിന്ന്:

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Jun 2, 2020, 03:00 am IST
in Article

”ഒരു സംഭവം ജൂണ്‍ ഒന്നാം തീയതി പറയേണ്ടതുണ്ട്. 2004 മാര്‍ച്ച് 19ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മീറ്റിങ് കൂടുകയാണ്. മുഖ്യ അജണ്ട ആദരണീയ എപിജെ അബ്ദുല്‍ കലാം നിരന്തരം ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന വിദൂര വിദ്യാഭ്യാസ പദ്ധതി മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എങ്ങനെ നടപ്പിലാക്കണം എന്നതാണ്. ഇതിനായി ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റിങ്ങില്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജറും പ്രോജക്ട് മാനേജറും ഞാനും ഐടിഐ സ്‌കൂളിലെ ജില്ലാ കോഡിനേറ്ററും പങ്കെടുത്തിരുന്നു. 2004 എന്നുപറയുമ്പോള്‍ ലറൗരീാ കമ്പനിയോ ബൈജു ആപ്പൊ ഒന്നും വിദ്യാഭ്യാസ കണ്ടന്റുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ആ മീറ്റിങ്ങില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഡിജിറ്റല്‍ പ്രൊജക്ടര്‍, കംപ്യൂട്ടര്‍, യുപിഎസ്, സ്‌ക്രീന്‍, ഓഡിയോ സിസ്റ്റവും കൂട്ടത്തില്‍ കുറെ വിദ്യാഭ്യാസ കണ്ടന്റുകളുടെ ഡിവിഡിയും നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം. ഉമ്മര്‍, ധനകാര്യ സ്റ്റാന്‍ഡിങ്ങും വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ (iuml) എന്നിവരാണ് പ്രമുഖര്‍.

വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ആയിരുന്നു മലപ്പുറത്തെ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിച്ചത്. ഞാന്‍ പദ്ധതി ഉണ്ടാക്കി, തുടര്‍ന്ന് കെല്‍ട്രോണിനെ ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടു.

കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇടതുപക്ഷ മെമ്പര്‍മാര്‍ അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും ഇത് പ്രായോഗികമല്ലെന്നും വാദിച്ച് പദ്ധതിയെ എതിര്‍ത്തു. വല്ല്യ അധ്യാപഹനായ കെ.ടി. ജലീലും (ഭരണപക്ഷം) ആവുന്നത്ര കുത്തിതിരിപ്പ് ഉണ്ടാക്കി. പക്ഷേ അഡ്വ. എം. ഉമ്മര്‍ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സത്യസന്ധതയും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ ജലീലിന് തോല്‍വി സമ്മതിച്ചു കൊടുക്കേണ്ടി വന്നു. ഒരു കോടി 86 ലക്ഷം രൂപ ചെലവാക്കി 2004 മാര്‍ച്ച് 22ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ അനുമതി നല്‍കി. അന്നേ ദിവസം ഉച്ചയ്‌ക്ക് ഊണ് കഴിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എന്ത് പേരിടണമെന്ന് ആലോചിച്ചത്. വൈകുന്നേരമായപ്പോഴേക്കും അബ്ദുറഹ്മാന്‍ രണ്ടത്താണിയും ഞാനും പ്രോജക്ട് മാനേജറും കണ്ടെത്തിയ പേരായിരുന്നു സ്മാര്‍ട്ട് ക്ലാസ് റൂം. അന്നുവരെ ഒരാളും ‘സ്മാര്‍ട്ട് ക്ലാസ് റൂം’ എന്ന പേര് ഉപയോഗിച്ചിരുന്നില്ല.

പേര് ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യണം എന്നൊക്കെ അന്ന് പദ്ധതിയുണ്ടായിരുന്നു, നടന്നില്ല. സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങിച്ചാല്‍ സ്റ്റോക്കില്‍ കയറ്റി പെട്ടി പൊട്ടിക്കാത്ത സ്ഥിരം രീതി മലപ്പുറത്തില്ല. വളരെ വിജയിച്ച ഒരു പദ്ധതി. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പിലാക്കിയ ശേഷവും പദ്ധതിക്കെതിരെ ഇടത് അധ്യാപക സംഘടനകള്‍ നിരന്തരം സമരം ചെയ്തു. എന്തായാലും സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതി 2004 ജൂണ്‍ ഒന്നിന് മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യമായി നടപ്പിലാക്കിയതെന്നും അധ്യാപകരുടെ ജോലി കളയുന്ന സാമ്രാജ്യത്വ അജണ്ടയെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കാനും, കെ.ടി. ജലീല്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് എതിരായിരുന്നെന്നും പറയാനാണീ കുറിപ്പ്.”

Tags: keralaschoolsഓണ്‍ലൈന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.