Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അളവിലും രേഖകളിലും തിരുവാഭരണ പാത: നിലവിലുള്ളത് പള്ളിയും കൃഷിയും, ഏക്കറുകണക്കിന് ഭൂമി പാതക്ക് നഷ്ടമായി

പുളിക്ക മൂഴിയിലെത്തി പമ്പ നദിയുടെ കരയിലൂടെയാണ് പാത ഉള്ളത്. ഈ വഴി റോഡിലൂടെയാക്കിയത് കാരണം ഇവിടെയും ഏക്കറുകണക്കിന് ഭൂമിയാണ് പാതക്ക് നഷ്ടമായിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:38 am IST
in Pathanamthitta
ക്‌നാനായ സമുദായത്തിന്റെ ചാപ്പൽ

ക്‌നാനായ സമുദായത്തിന്റെ ചാപ്പൽ

വടശേരിക്കര: അളവിലും, രേഖകളിലും തിരുവാഭരണ പാതയെന്നാണെങ്കിലും നിലിവിൽ ഇവിടെ പള്ളിയും കൃഷിയുമാണ്. പള്ളിക്ക് മുരുപ്പു മുതൽ ഇടക്കുളം വരെ വയലിന്റെ ഭാഗത്തു 10 -12  മീറ്റർ വീതിയിലാണ് പാതക്കായി കല്ലിട്ടു മാറ്റിയത്. എന്നാൽ 5 മീറ്റർ മാത്രമാണ് ഇവിടെ ഇപ്പോഴും വീതിയുള്ളത്. ഹൈക്കോടതി ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും വീണ്ടും കയ്യേറി കൃഷി ഇറക്കിയിരിക്കുകയാണ്.  

ഇടക്കുളം മുതൽ മന്ദിരം പടി വരെ തിരുവാഭരണ പാതയാണ് പിഡബ്ലിയുഡി റോഡ് ആക്കി മാറ്റിയത്. ഇതോടെ തിരുവാഭരണ പാതയുടെ അവകാശം നഷ്ടപ്പെട്ടു. അളവ് നടന്നപ്പോൾ ഇത്രയും ഭാഗം അളന്നു തിട്ടപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.  ചില സ്ഥലത്ത് 7 മീറ്റർ മാത്രമാണ് വീതിയുള്ളത്. ബാക്കി 3  മീറ്റർ കയ്യേറിയിരിക്കുകയാണ്. കാളപ്പാലം ഭാഗത്ത് 40 സെന്റ് ഭൂമി അളന്നു തിട്ടപ്പെടുത്തിയില്ല. ഇവിടെ റാന്നി പഞ്ചായത്ത് അധികൃതർ അനധികൃത  കെട്ടിടങ്ങൾ പണിഞ്ഞു കയ്യേറ്റം നടത്തി. മന്ദിരം പടി മുതൽ കുത്തുകല്ലുങ്കൽ പടി വരെ മാത്രമാണ് കയ്യേറ്റം ഒഴിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ പോലും 80% കയ്യേറ്റമെ ഒഴിപ്പിച്ചിട്ടുള്ളൂ. 14 കയ്യേറ്റക്കാരിൽ 10 പേരെ മാത്രമാണ്  ഒഴിപ്പിച്ചത്. ഒരു സ്വകാര്യ വ്യക്തി മാത്രം 40 സെന്റ് ഭൂമി ഇവിടെ കൈവശം വച്ചിരിക്കുകയാണ്.  

കുത്തുകല്ലുങ്കൽ പടിയിൽ 14 സ്ഥലം വിരിവെക്കാനായി ഉണ്ടായിരുന്നു. ഇവിടെയാണ് ക്‌നാനായ സമുദായത്തിന്റെ ചാപ്പലാണ് ഇപ്പോൾ. ഇതോടെ വിരിവെക്കാൻ സ്ഥലമില്ലാതായി.  നേരത്തെ ഉണ്ടായിരുന്ന സർവ്വേ കല്ലുകളും ഇളക്കി മാറ്റി. കുത്തു കല്ലുങ്കൽ പടിയിൽ 125 വർഷമായി തിരുവാഭരണം ഇറക്കി വച്ച് പൂജകൾ ചെയ്തിരുന്ന പൂജാ സ്ഥലവും, ആൽത്തറയും നശിപ്പിച്ചു. കെ എസ് ടി പി റോഡ് നിർമാണത്തിന്റെ പേരിൽ ആൽ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.  കൃത്രിമമായി ആൽ പതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  

തുടർന്ന് റാന്നി ബ്ലോക്ക് ആഫീസ് വരയുള്ള ഭാഗത്ത് പ്രധാന കയ്യേറ്റം നടത്തിയിട്ടുള്ളത് വൈക്കം സർക്കാർ യു പി സ്‌കൂളാണ്.  പാതയിലേക്ക് ഇറക്കി വച്ച് ആദ്യം ഡി ആർ കെട്ടുകയും, മുകളിൽ താൽക്കാലിക ഷെഡ്ഡ് നിർമിക്കുകയും ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ഇടപെടൽ കാരണം അനധികൃത നിർമാണം നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഈ നിർമിതിയുടെ പണം ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല. തുടർന്ന് മുന്നോട്ടുള്ള പാതയിൽ ഒരു ക്ലബ്ബും സ്ഥലം കയ്യേറിയതായി പറയപ്പെടുന്നു. ബ്ലോക്ക് ഓഫിസ് മുതൽ ആയിക്കൽ വരെ പരമ്പരാഗത പാത തന്നെ ഉപേക്ഷിച്ചു. ബ്ലോക്ക് ഓഫിസിനു പുറകുവശം വഴി കണ്ണംകുഴിയത്ത് പുരയിടത്തിൽ കൂടി പുളിക്ക മൂഴിയിലെത്തി പമ്പ നദിയുടെ കരയിലൂടെയാണ് പാത ഉള്ളത്. ഈ വഴി റോഡിലൂടെയാക്കിയത് കാരണം ഇവിടെയും ഏക്കറുകണക്കിന് ഭൂമിയാണ് പാതക്ക് നഷ്ടമായിട്ടുള്ളത്.

Tags: SABARIMALAPoonkavanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.