Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ സംന്യാസിയെയും സഹായിയെയും കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ലിംഗായത്ത് മഠാധിപതി; പ്രതി പിടിയില്‍

സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെ കാറില്‍ രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. പക്ഷെ, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിച്ചു. ഇതോടെ സമീപവാസികള്‍ ഉണര്‍ന്നു. ഇവര്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:44 am IST
in India

ബെംഗളൂരു: മഹാരാഷ്‌ട്രയില്‍ സംന്യാസിയെയും സഹായിയെയും കൊലപ്പെടുത്തി. മഹാരാഷ്‌ട്ര നന്‍ഡേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ് മഹാരാജ്, സഹായി ഭഗവാന്‍ ഷിന്‍ഡെ  എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് കൊല്ലപ്പെട്ടത്.  

കൊലപാതകം നടന്ന് നാലു മണിക്കൂറിനു ശേഷം തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടി. ഷിന്‍ഡയെ കൊലപ്പെടുത്തി മൃതദേഹം ബാത്ത്‌റൂമിലാക്കിയ ശേഷമാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വിജയകുമാര്‍ മഗര്‍ പറഞ്ഞു.

സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെ കാറില്‍ രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. പക്ഷെ, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിച്ചു. ഇതോടെ സമീപവാസികള്‍ ഉണര്‍ന്നു.  ഇവര്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ രക്ഷപെടുന്നതിനിടെ ആശ്രമത്തിലെ സുരക്ഷാജീവനക്കാരന്‍ അതേ ഗ്രാമവാസിയായ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.  

ആശ്രമത്തിനു സമീപമുള്ള ജില്ലാ പഞ്ചായത്ത് സ്‌കൂളിനു സമീപം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയതായും എസ്പി പറഞ്ഞു.  ആക്രമണത്തിനു പിന്നില്‍ മോഷണ ശ്രമമാണെന്ന് എസ്പി പറയുന്നത്. ആശ്രമത്തില്‍ നിന്ന് പണം, ലാപ്‌ടോപ്പ്, വിലപിടിപ്പുള്ള മറ്റു സാധനങ്ങളും പ്രതി കവര്‍ന്നിരുന്നു.  

പത്താംവയസില്‍ ഒരു കൊലപാതക കേസില്‍ പ്രതിയായിരുന്നു സായിനാഥ്. ഈ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതിയില്‍ നിന്ന് 40,000 രൂപ പിടിച്ചെടുത്തതായും ആക്രമണത്തിനു പിന്നില്‍ സാമുദായിക വൈര്യമോ, മറ്റു ശത്രുതയോ കണ്ടെത്താനായിട്ടില്ലന്നും  പോലീസ് പറഞ്ഞു.  

പല്‍ഗഡില്‍ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടു സംഭവങ്ങളും ആസൂത്രിതമല്ലെന്നാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  എന്നാല്‍ സന്യാസിമാര്‍ക്ക് നേരെ ഒന്നരമാസത്തിനുള്ളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

Tags: കൊലപാതകംമഹാരാഷ്ട്രകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.