Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി; കൃഷി ഓഫീസില്‍ പണപ്പിരിവ്, പണം കൊടുത്താലേ അപേക്ഷ സ്വീകരിയ്‌ക്കൂ

പുതുതായി രജിസ്‌ട്രേഷന് വരുന്നവര്‍ കേരകര്‍ഷകന്‍ എന്ന മാസികയുടെ വരിസംഖ്യയായ 100 രൂപ കൃഷിഭവന് മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബോര്‍ഡിലെ നിര്‍ദ്ദേശം, എന്നാല്‍ നിക്ഷേപിയ്‌ക്കുന്ന തുകയ്‌ക്ക് രസീതോ മറ്റ് രേഖകളോ കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:35 pm IST
in Kerala
kissan samman nidhi

kissan samman nidhi

ആലപ്പുഴ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്‌ക്ക് പാണാവള്ളി കൃഷി ഭവനി ല്‍ അപേക്ഷ കൊടുത്തവരില്‍ നിന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ അധികൃതര്‍ 100 രൂപ വീതം നിര്‍ബന്ധിച്ച് വാങ്ങിയതിനെതിരെ ബിജെപി രംഗത്ത്.  

തിങ്കളാഴ്ച രാവിലെയാണ് പാണാവള്ളി കൃഷി ഭവനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുതുതായി രജിസ്‌ട്രേഷന് വരുന്നവര്‍ കേരകര്‍ഷകന്‍ എന്ന മാസികയുടെ വരിസംഖ്യയായ 100 രൂപ കൃഷിഭവന് മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബോര്‍ഡിലെ നിര്‍ദ്ദേശം, എന്നാല്‍ നിക്ഷേപിയ്‌ക്കുന്ന തുകയ്‌ക്ക് രസീതോ മറ്റ് രേഖകളോ കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.  

അനധികൃത പണപ്പിരിവിനെതിരെ ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു, ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സി. മിഥുന്‍ ലാല്‍, ബിജെപി പാണാവള്ളി തെക്ക് മേഖലാ ജനറല്‍ സെക്രട്ടറി സുബി എന്നിവര്‍ പ്രതിഷേധവുമായി കൃഷി ഓഫീസിലെത്തി. വ്യാജ പണപ്പിരിവാണെന്നറിഞ്ഞതോടെ അപേക്ഷ നല്‍കാനെത്തിയവരും ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു.      

പദ്ധതി പ്രാപല്യത്തില്‍ വന്ന 2019ല്‍ അപേക്ഷ കൊടുത്ത പലര്‍ക്കും ആനുകൂല്യം കിട്ടാതെ വന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ രജിസ്‌ട്രേഷനുകള്‍ കേന്ദ്രം നേരിട്ട് അക്ഷയ സെന്ററുകള്‍ വഴി നടപ്പാക്കുകയായിരുന്നു.  

എന്നാല്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ അതാത് കൃഷി ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആ നിര്‍ദ്ദേശമാണ് പാണാവള്ളി കൃഷി ഭവനില്‍ കര്‍ഷക മാസികയുടെ പേരില്‍ ഒരു രേഖയുമില്ലാതെ 100 രൂപ വീതം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത്. ആദ്യം എത്തിയ നിരവധി പേരില്‍നിന്ന് പണം വാങ്ങുകയും ചെയ്തു.  

പണം കൊടുത്താലേ അപേക്ഷ സ്വീകരിയ്‌ക്കൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍, ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ നോട്ടിസ് ബോര്‍ഡ് തിരുത്തി താല്‍പര്യമുള്ളവര്‍ മാത്രം 100 രൂപ കൊടുത്താല്‍ മതിയെന്നാക്കി.  

Tags: krishiകിസാന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.