Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രവാസി അനൂപ് മാത്യു പറയും; എല്ലാം സജ്ജമാക്കിയ കേരളത്തിന്റെ കാര്യം

അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ് വിമാനം കയറിയത്. വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങി, അവിടെ മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി. അപ്പോള്‍ ടാക്‌സി എന്നെഴുതിയ പേപ്പര്‍ മടക്കി നല്‍കി; മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി എന്നും. അന്വേഷിച്ചപ്പോള്‍, ഇവിടെ നില്‍ക്കണ്ട താഴേക്ക് പോകൂ എന്നായി. ദേഷ്യപ്പെടുകയും ചെയ്തു. താഴെ ചെന്നപ്പോള്‍ അവിടെയും കൃത്യമായ മറുപടി ഇല്ല,

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2020, 05:50 am IST
in Article

കൊച്ചി: കേന്ദ്രം പ്രവാസികളെ കൊണ്ടുവരൂ, രണ്ടര ലക്ഷത്തെ താങ്ങാന്‍ ഞങ്ങള്‍ തയാര്‍ എന്നു പറഞ്ഞ കേരളത്തിലെ യഥാര്‍ഥ അവസ്ഥ അനൂപ് മാത്യു പറയുന്നത് ഇങ്ങനെയൊക്കെയാണ്. പല കാര്യത്തിലും അന്താരാഷ്‌ട്ര തലത്തില്‍ ചിലര്‍ പ്രചരിപ്പിച്ചതില്‍ പലതും പൊള്ളത്തരമെന്നാണ് അനുദിനം വ്യക്തമാകുന്നത്.  

അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ് വിമാനം കയറിയത്. വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങി, അവിടെ മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി. അപ്പോള്‍ ടാക്‌സി എന്നെഴുതിയ പേപ്പര്‍ മടക്കി നല്‍കി; മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി എന്നും. അന്വേഷിച്ചപ്പോള്‍, ഇവിടെ നില്‍ക്കണ്ട താഴേക്ക് പോകൂ എന്നായി. ദേഷ്യപ്പെടുകയും ചെയ്തു. താഴെ ചെന്നപ്പോള്‍ അവിടെയും കൃത്യമായ മറുപടി ഇല്ല, ഹെല്‍പ്പ് ഡസ്‌കിലേക്കയച്ചു. അവിടെ കൗണ്ടറിനു മുന്നില്‍ ഒരു യുവതി കരഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. എന്നോട് അടുത്തുചെല്ലേണ്ട, അവിടെ നിന്ന് സംസാരിച്ചാല്‍ മതിയെന്നും ടാക്‌സി എന്ന് എഴുതിത്തന്നാല്‍ ടാക്‌സിയില്‍ പോകണം, അല്ലാതെ ഒന്നും പറയാനില്ലെന്നും മറുപടി നല്‍കി. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ പലരും ഇക്കാര്യത്തില്‍ സംശയം പറഞ്ഞു. പിന്നെയും ഹെല്‍പ് ഡസ്‌കില്‍ ചെന്നപ്പോള്‍ അവര്‍ അടുപ്പിച്ചില്ല. അപമാനിച്ചു സംസാരിച്ചു.

ടാക്‌സിയില്‍ പോകാന്‍ കൈയില്‍ പണമില്ല. ചെല്ലുന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല, ക്വാറന്റൈന്‍ കഴിഞ്ഞ് പറഞ്ഞാല്‍ മതിയല്ലോ എന്നു കരുതി. കാറിന് 1000 രൂപ കൊടുക്കണമായിരുന്നു. കാര്‍ഡു വഴി പണം നല്‍കി. വണ്ടിയിലിരിക്കുമ്പോള്‍, മൊബൈല്‍ ബാറ്ററി തീരാറായതിനല്‍ സുഹൃത്തിനോട് സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞു, സഹായം തേടി. അമ്മയോട് സംസാരിച്ചു, കടവന്ത്ര പോലീസിലും അറിയിച്ചു. അങ്ങനെ വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് അവരും അറിയിച്ചു.  വീട്ടിലെത്തി. അമ്മ വാതില്‍ തുറന്ന് ഞാന്‍ മുറിക്കുള്ളില്‍ കടന്നപ്പോള്‍ പുറത്തുനിന്ന് പൂട്ടി. അമ്മയ്‌ക്കോ വീട്ടിലാര്‍ക്കെങ്കിലുമോ എന്താണ് ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍നിന്നു കിട്ടിയ ഒരു പൊതിഭക്ഷണമുണ്ടായിരുന്നത് കഴിച്ചു. കിടന്നു.  

പിറ്റേന്ന് ഒരു പൊതുപ്രവര്‍ത്തകനെ വിളിച്ചു കാര്യം പറഞ്ഞു. കൗണ്‍സിലര്‍ ഫോണ്‍ എടുത്തില്ല. അമ്മ പോലീസില്‍ അറിയിച്ചു. മുറിയില്‍ പൂട്ടണ്ട, ഗേറ്റിനു പുറത്ത് പോകാതിരുന്നാല്‍ മതിയെന്നറിയിച്ചു. ഉച്ചവരെ ആരും ഭക്ഷണവുമായി വന്നില്ല. ഒടുവില്‍ അമ്മ പുറത്തുകൊണ്ടുവെച്ച ആഹാരം കഴിച്ചു.

അതിനിടെ വിമാനത്തില്‍നിന്നിറങ്ങിയ എന്നെ കാണാനില്ലെന്ന് വാര്‍ത്ത പരന്നു. ഉച്ചയോടെ കമ്മീഷണര്‍ ഓഫീസില്‍നിന്ന് ഫോണ്‍ വന്നു. തൊട്ടുപുറകേ പതിനഞ്ചോളം വിളികള്‍. കളക്ടറേറ്റില്‍നിന്ന് വിളിച്ച സ്ത്രീ പറഞ്ഞു അവര്‍ക്ക് അബദ്ധം പറ്റി സഹകരിക്കണമെന്ന്. ഞാന്‍ തയാറെന്നറിയിച്ചു. എയര്‍പോര്‍ട്ടില്‍ സംഭവിച്ചതെന്തെല്ലാമെന്ന് സിസി ടിവി നോക്കിയാല്‍ അറിയാം. മൂന്നുമണിയോടെ ആംബുലന്‍സ് വന്നു, എന്നെ കളമശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. ഞാന്‍ നാട്ടുകാര്‍ക്കു മുമ്പില്‍ തെറ്റുകാരനായി. വീട്ടുകാര്‍ കുറ്റക്കാരായി. അവരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.  

വിമാനത്താവളത്തില്‍ എല്ലാരും പിപിഇ കിറ്റ് ധരിച്ചാണിരിപ്പ്. യാത്രക്കാര്‍ പരിശോധന കഴിഞ്ഞ്, മാസ്‌കും കൈയുറയും ധരിച്ചാണ് വരുന്നത്. പിന്നെ എന്തിനീ പേടി. പേടിയാണെങ്കില്‍ അവരെന്തിനവിടെ ഇരിക്കുന്നു. കളക്ടര്‍ ഒരു മിന്നല്‍ പരിശോധന നടത്തിയാല്‍ അറിയാം, എന്താണവിടെ സംഭവിക്കുന്നതെന്ന്. തലേന്ന് രാത്രി എന്തോ കഴിച്ച് പുലര്‍ച്ചെ അബുദാബി വിമാനത്താവളത്തിലെത്തിയതാണ്. രാത്രി ഫ്‌ളൈറ്റില്‍ കിട്ടിയത് ഒരു ബണ്ണും ഒരു ബിസ്‌കറ്റും വെള്ളവുമാണ്, മാത്യു വിവരിക്കുന്നു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.