Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാനെടുത്തത് വെറും 12 മണിക്കൂര്‍; കരുതിയിരിക്കണം, ഉം പുന്‍ നല്‍കുന്ന സൂചനകള്‍

കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാന്‍നെടുത്തത് വെറും 12 മണിക്കൂര്‍. ഇത്രവേഗത്തില്‍ സാധാരണ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാറില്ല. ഉം പുന്‍ രൂപമെടുത്തപ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ താപനില പിന്നീട് 34 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 23, 2020, 04:56 pm IST
in India

ഇടുക്കി: കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. അന്തരീക്ഷ താപനില കൂടുന്നതിനെ തുടര്‍ന്നാണ് മാരക സംഹാര ശേഷിയുള്ള ചുഴലിക്കാറ്റായ സൂപ്പര്‍ സൈക്ലോണുകളും അതിതീവ്ര ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എട്ട് ചുഴലിക്കാറ്റുകള്‍ ഈ ഗണത്തിലുണ്ട്.

കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാന്‍നെടുത്തത് വെറും 12 മണിക്കൂര്‍. ഇത്രവേഗത്തില്‍ സാധാരണ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാറില്ല. ഉം പുന്‍ രൂപമെടുത്തപ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ താപനില പിന്നീട് 34 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു.  

അടുത്തക്കാലം വരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പതിവുണ്ടായിരുന്നില്ലെന്ന് കാലവസ്ഥാ ഗവേഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ഫോനി, ഓഖി, മഹാ, ക്യാര്‍ (സൂപ്പര്‍ സൈക്ലോണ്‍) തുടങ്ങിയ പല ചുഴലിക്കാറ്റുകളും ശക്തി പ്രാപിച്ചതിന് കാരണം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും കടല്‍ ചൂടുപിടിക്കുന്നതുമാണ്. വരുംനാളുകളില്‍ ഇത്തരത്തില്‍ രൂപം പ്രാപിക്കുന്ന ചുഴലിക്കാറ്റുകള്‍ അതി ശക്തമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് വേണം മുന്‍കരുതലെടുക്കേണ്ടതെന്നും ഗോപകുമാര്‍ പറഞ്ഞു.  

അറബിക്കടലില്‍ വളരെ ചുരുക്കം ചുഴലിക്കാറ്റുകളാണ് മുമ്പുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇരട്ട ചുഴലിക്കാറ്റുകള്‍ വരെ ഒരേ സമയമുണ്ടായി. ശാന്തമായിരുന്ന അറബിക്കടല്‍ ചുഴലിക്കാറ്റുകളുടെ സീസണില്‍ രൗദ്ര ഭാവമെടുക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇന്ത്യയില്‍ ചുഴലിക്കാറ്റുകളുടെ സീസണ്‍. നിലവില്‍ വേനല്‍ക്കാലത്തും ഇവ കണ്ടുവരുന്നുണ്ട്. മഴക്കാലത്ത് അപൂര്‍വമായേ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളവും സുരക്ഷിതമല്ല

കേരളത്തെ മുന്‍കാലങ്ങളിലൊന്നും ചുഴലിക്കാറ്റുകള്‍ നേരിട്ട് സ്പര്‍ശിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി നല്‍കുന്നത് വലിയൊരു പാഠമാണ്. കേരളത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ തന്നെയുണ്ടായ നാശം വളരെ വലുതാണ്. വരുംനാളുകളില്‍ കേരളത്തിലേക്ക് നേരിട്ടോ പരോക്ഷമായോ ചുഴലിക്കാറ്റുകളെത്താനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ട് വേണം മുന്‍കരുതലുകളെടുക്കാനെന്ന് കാലാവസ്ഥ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Cricket

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

Football

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

World

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.