Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വ്യാപനം; സർക്കാർ ഭയപ്പാടിൽ, 12 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 145 പേർക്ക്

മെയ് 1 മുതൽ 7 തീയതികളിൽ രോഗ ബാധിതരുടെ എണ്ണം പൂജ്യമാണ്. എട്ടിന് ഒരാൾ പോസിറ്റീവായി. അതുവരെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 രോഗികൾ മാത്രം. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വരുന്ന മലയാളികളിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ കൂടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

അനീഷ് അയിലം by അനീഷ് അയിലം
May 21, 2020, 09:38 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന നിരക്ക് കൂടിവരുന്നതോടെ സർക്കാർ ഭയപ്പാടിൽ.  12 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 145 പേർക്ക്. സംസ്ഥാനത്തെ സ്ഥിതി കൂടുതൽ ഗുരതരമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പിന്റെ സൂചനയും സർക്കാർ നൽകുന്നു.  

 മെയ് 1 മുതൽ 7 തീയതികളിൽ രോഗ ബാധിതരുടെ എണ്ണം പൂജ്യമാണ്. എട്ടിന് ഒരാൾ പോസിറ്റീവായി. അതുവരെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 രോഗികൾ മാത്രം. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വരുന്ന മലയാളികളിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ കൂടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മെയ് ഏഴിനാണ് വിദേശത്ത് നിന്നും ആദ്യ വിമാനം എത്തിയത്. ഇതോടെ മെയ് 13 ഓടുകൂടി രോഗികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടന്നു. ചില ദവസങ്ങളിൽ  24 29 വരെ എത്തി 12 ദിവസത്തിനുള്ളിൽ രോഗബാധിതർ 16ൽ നിന്ന് 161 ആയി. 145 പേർ പുതുതായി രോഗം ബാധിച്ചു.  നിരീക്ഷണത്തിലുള്ളവരുടെ എണ്ണമാകട്ടെ 74,398 ആയി ഉയർന്നു.

സമ്പർക്കത്തിലൂടെയുള്ള രോഗബാധയും വർദ്ധിക്കുന്നുണ്ട്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു. അവരുമായി സമ്പർക്കത്തിൽ വന്ന മൂന്ന് പോലീസുകാരും രോഗബാധിതരായി. ഇന്നലെയും കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരിലും രോഗം സ്ഥിരീകരിക്കുന്നു.

രോഗത്തെ പിടിച്ചുകെട്ടി എന്ന സർക്കാരിന്റെ അവകാശ വാദം  പൊളിയുകയാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലൂടെ.  പ്രവാസികൾ എത്തുന്നതിനു മുമ്പ് സർക്കാർ നിരന്തരം വീമ്പു പറച്ചിൽ നടത്തിയിരുന്നു. വാർത്താ സമ്മേളനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വർദ്ധിച്ചത് എടുത്ത് പറഞ്ഞ ശേഷം സംസ്ഥാനത്തെ രോഗികളുടെ എണ്ണവും പറഞ്ഞ് രോഗപ്രതിരോധ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു. എന്നാൽ ഇപ്പോൾ രോഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായി. പ്രവാസികളിൽ കാൽശതമാനം പേരുപോലും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. ബാക്കിയുള്ളവർ കൂടി എത്തുമ്പോൾ സ്ഥിതി എന്താകുമെന്നും സർക്കാർ ആശങ്കപ്പെടുന്നു.  

ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെ സർക്കാർ നീരിക്ഷണത്തിൽ ആക്കാതെ വീടുകളിലേക്ക് പറഞ്ഞയച്ചത് സ്ഥിതി  കൂടുതൽ വഷളാകുമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാരിത്  കാര്യമായി എടുത്തില്ല.  

 നിരീക്ഷണത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് സമൂഹവ്യാപനമെന്ന സ്ഥിയിലേക്ക് പോകും.  ഇക്കാര്യം ആരോഗ്യ വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമായതോടെയാണ് സർക്കാരിന് മുട്ടിടി തുടങ്ങിയത്.

”നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ.് ലോക്ക്ഡൗണിൽ ചില ഇളവുകൾ വരുത്തിയെങ്കിലും തുടർന്നുള്ള നാളുകളിൽ പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. ഇന്നത്തെ തോതിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇതിൻറെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണം.’ –  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.     

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.