Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓപ്പണിങ് സ്ഥാനത്തിനായി രാഹുലുമായി മത്സരമില്ല; തെരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാര്‍; നൂറ് ശതമാനം കഴിവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലിയെന്ന് ധവാന്‍

ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന്‍ വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
May 15, 2020, 07:30 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കെ.എല്‍. രാഹുലുമായി തനിക്ക് മല്‍സരമില്ലെന്നും പെര്‍ഫോമന്‍സില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും ഇന്ത്യയുടെ ഇടംകൈയ്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകായായിരുന്നു ധവാന്‍.  

ബാറ്റ്സ്മാനെന്ന നിലയില്‍ റണ്‍സെടുക്കുകയെന്നതാണ് തന്റെ ജോലി. അവസാനമായി കളിച്ച പരമ്പരയില്‍ ഫിഫ്റ്റി നേടാന്‍ തനിക്കായിരുന്നു. കുറച്ചു കാലത്തിനു ശേഷമുള്ള മികച്ച ഇന്നിങ്സ് കൂടിയായിരുന്നു അത്. അന്നത്തെ ഫിഫ്റ്റിക്കു മുമ്പ് നടന്ന കളികളില്‍ 30-40 റണ്‍സിന് താന്‍ പുറത്തായിരുന്നു. ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന്‍ വ്യക്തമാക്കി.  

രാഹുലിന്റെ ബാറ്റിങ് പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി ധവാന്‍ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ധവാന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് നിന്ന് രാഹുലിന്റെ ബാറ്റിങ് കണ്ട് താന്‍ മയങ്ങിപ്പോയതായി ധവാന്‍ വെളിപ്പെടുത്തി. രാഹുല്‍ നല്ല പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. അവന്റെ ബാറ്റിങ് ക്രീസിന്റെ മറുഭാഗത്തു നിന്ന് ആസ്വദിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവന്റെ പ്രകടനം കണ്ടിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും രാഹുല്‍ ഷോട്ടുകള്‍ പായിക്കുന്നുണ്ടായിരുന്നു. വളരെ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവയ്‌ക്കുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.  

നിരവധി ബാറ്റ്സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നത് ടീമിനെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ടീമില്‍ രണ്ടോ, മൂന്നോ ഓപ്പണര്‍മാര്‍ വേണമോയെന്ന കാര്യത്തില്‍ അവരാണണ് തീരുമാനം എടുക്കേണ്ടത്. കഠിനാധ്വാനം ചെയ്ത് കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലി. അതില്‍ കൂടുതലൊന്നുമില്ലെന്നും ധവാന്‍ വ്യക്തമാക്കി.

Tags: cricketindianശിഖര്‍ ധവാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

പുതിയ വാര്‍ത്തകള്‍

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies