Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജനയ്‌ക്ക് തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതായി ബന്ധുക്കള്‍

മുന്‍ നക്‌സല്‍ നേതാവ് കെ. അജിതയുടെ മകളായ ഗാര്‍ഗിയാണ് അഞ്ജനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് പോലീസിന് രേഖാമൂലം എഴുതി നല്‍കി കൂട്ടി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍

Janmabhumi Online by Janmabhumi Online
May 15, 2020, 10:29 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ഗോവയില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയ  അഞ്ജനയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന കോളേജില്‍ സെന്റോഫിന് പോയപ്പോള്‍ അവിടെ വച്ചാണ് കോഴിക്കോടുള്ള സുഹൃത്തുക്കള്‍ കൂട്ടികൊണ്ടുപോയത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ജനയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിനല്‍കിയപ്പോള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായിരുന്നു. അഞ്ജന തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് കോടതിയുടെ അനുമതിയോടെ കൂട്ടുകാരികള്‍ക്കൊപ്പം പോവുകയായിരുന്നു. അന്ന് മുന്‍ നക്‌സല്‍ നേതാവ് കെ. അജിതയുടെ മകളായ ഗാര്‍ഗിയാണ് അഞ്ജനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് പോലീസിന് രേഖാമൂലം എഴുതി നല്‍കി കൂട്ടി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു അഞ്ജന ഗോവയില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിനു സമീപമുള്ള ഗാര്‍ഡനിലാണ് മരിച്ചനിലയില്‍ അഞ്ജനയെ കണ്ടെത്തിയത്. ക്യുയര്‍ കമ്യൂണിറ്റി, സ്റ്റുഡന്‍സ് എന്‍പയോര്‍മെന്റ് ഫെഡറേഷന്‍ തുടങ്ങിയ പുരോഗമന സംഘടനകളുടെ സജീവപ്രവര്‍ത്തകയായിരുന്നു അഞ്ജന. 

മുമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഞ്ജന വീട്ടിലേക്ക് വന്ന സമയത്ത് വീട്ടുകാര്‍ അവളെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കിയിരുന്നു. അന്ന് അഞ്ജനയെ തിരഞ്ഞെത്തിയ കൂട്ടുകാര്‍ തളിപ്പറമ്പ് മാവിച്ചേരിയുലുള്ള അമ്മമ്മയുടെ വീടാക്രമിക്കുകയും ജനല്‍ ചില്ലുകളും മറ്റും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 ബന്ധുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത അഞ്ജന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഫോണ്‍ വിളിക്കുകയും തന്നെ ഗോവയില്‍ വന്ന് കൂട്ടികൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. തന്നെ രക്ഷിക്കണം, അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചു കൊള്ളാം, കൂട്ടുകാരെല്ലാം ചേര്‍ന്ന് ചതിക്കുകയായിരുന്നു എന്നൊക്കെ ഫോണ്‍ വിളിച്ച് പറഞ്ഞതായി അഞ്ജനയുടെ വീട്ടുകാര്‍ വ്യക്തമാക്കി.

Tags: kasargodcpmdeath
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

Kerala

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

Kerala

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Kerala

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies