Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദുരിതക്കയത്തില്‍ പുറത്താകുന്നത് ഇരട്ടത്താപ്പ് രാഷ്‌ട്രീയം

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

പി.പി. ദിനേശ് by പി.പി. ദിനേശ്
May 13, 2020, 03:00 am IST
in Article

കൊറോണ പ്രതിരോധത്തിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം താരതമ്യം ചെയ്യാന്‍ കഴിയാത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ഇതര സംസ്ഥാനത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാന്‍ റെയില്‍വെ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിന്‍ ദൗത്യത്തിലൂടെ ആവശ്യപ്പെട്ടവരെ മുഴുവന്‍ തിരിച്ചയക്കുന്നതിനായി പ്രത്യേക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ലോക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍  കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടികളായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു.  നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. നോര്‍ക്കറൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ജില്ലാ അധികൃതരുടെ ഇ-പാസ് ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് തിരിച്ചു വരാമെന്നാണ് ആദ്യം അറിയിപ്പുണ്ടായത്. പിന്നീടത് ഇരുസംസ്ഥാനങ്ങളുടേയും അനുമതി എന്നാക്കി മാറ്റി. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അനുമതി ലഭിച്ചാലും കേരളത്തിന്റെ പാസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം തകിടം മറിയുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി പോയ മലയാളികള്‍ അന്യനാടുകളില്‍ തന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  

പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി വന്‍ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയെന്ന്  ഭരണകൂടം നേരത്തെ പലതവണ പറയുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു മുന്നൊരുക്കം ഇതര സംസ്ഥാനങ്ങിലെ മലയാളികളുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന വസ്തുതയാണ് ഇവിടെ വെളിവാകുന്നത്. വിവിധ സംസ്ഥാനങ്ങളിലകപ്പെട്ടവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന് മുന്നൂറിലധികം ശ്രമിക്ക് ട്രെയിനുകള്‍ റെയില്‍വെ ഇതിനകം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നുപോലും കേരളം ആവശ്യപ്പെട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവരോടും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളി കുടുംബങ്ങളോടുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് പിന്നിലെ രാഷ്‌ട്രീയമാണ് ഇവിടെ പുറത്താകുന്നത്.

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.