Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുകളിലേക്ക്; മറ്റു ജില്ലകളില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാതെ സര്‍ക്കാര്‍; അമര്‍ഷം പുകയുന്നു

വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വരെയും നാട്ടിലെത്തിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും തങ്ങളെ എന്തുകൊണ്ട് സ്വന്തം വീടുകളിലേക്ക് അയയ്‌ക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 01:02 pm IST
in Kerala

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചും മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ നടപടിയെടുത്തും മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്തെ ജില്ലകളില്‍ കുടുങ്ങിയവരെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ അമര്‍ഷം പുകയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തോട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അതുപോലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വരെയും നാട്ടിലെത്തിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും തങ്ങളെ എന്തുകൊണ്ട് സ്വന്തം വീടുകളിലേക്ക് അയയ്‌ക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.  

ഓരോ ജില്ലയിലും ആയിരത്തിലധികം പേരാണ് കുടുങ്ങി കിടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍, വിവിധ മേഖലയില്‍ ജോലിക്ക് പോയവര്‍, അസുഖങ്ങള്‍ക്ക് ചികിത്സയ്‌ക്ക് പോയവര്‍ തുടങ്ങി നിരവധി പേരുണ്ട്. അത്യാവശ്യഘട്ടത്തില്‍ അതാത് ജില്ലാ കളക്ടറുടെ അനുമതി വാങ്ങി മറ്റ് ജില്ലകളില്‍ പോകാമെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെത്തണം. സ്വന്തം വാഹനത്തില്‍ മറ്റ് ജില്ലയില്‍ പോയവര്‍ക്ക് മാത്രം തിരികെ വരാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചത്. പൊതു ഗതാഗതത്തില്‍ പോയവര്‍ എങ്ങനെ തിരിച്ചുവരുമെന്നാണ് കുടുങ്ങിക്കിടക്കുന്നവര്‍ ചോദിക്കുന്നത്.

വീടുകളിലെത്താനാകാത്തതിനാല്‍ ഇവര്‍ ദുരിതത്തിലാണ്. ഒരാഴ്ചത്തെ തയാറെടുപ്പോടെയാണ് മറ്റ് ജില്ലകളിലേക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പോകുന്നത്. ചിലര്‍ ദിവസവും മറ്റ് ജില്ലകളിലേക്ക് ട്രെയിന്‍, ബസ് മാര്‍ഗ്ഗം പോയി വരുന്നവരുണ്ട്. ലോക്ഡൗണില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് പലരും കുടുങ്ങി.പലയിടത്തും മക്കള്‍ മറ്റ് ജില്ലകളിലായതിനാല്‍ മാതാപിതാക്കള്‍ ഒറ്റയ്‌ക്കാണ്. അസുഖബാധിതരായവരെ ആശുപത്രി ചികിത്സയ്‌ക്ക് കൊണ്ടുപോകാനും സാധിക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടുപോകുമെങ്കിലും മാതാപിതാക്കള്‍ തയാറാകുന്നില്ല. പഠനാവശ്യത്തിനായി ജില്ല വിട്ട് പോയ വനിതകളാണ് ദുരിതം അനുഭവിക്കുന്നത്. ഹോസ്റ്റലിലോ സുഹൃത്തുക്കളുടെ വീടുകളിലോ ആണ് കഴിയുന്നത്. ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ പോലും ഇവര്‍ കരുതിയിട്ടില്ല. ഇതര സംസ്ഥാനതൊഴിലാളികളെയും പ്രവാസികളെയും, മറ്റ് സംസ്ഥാനത്തുള്ളവരെയും പരിഗണിക്കുന്നതു പോലെ തങ്ങളെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags: pinarayiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.