Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഫ്‌ളാറ്റിന്റെ 24ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ തയാറെടുത്തിരുന്നു; രോഹിത് ശര്‍മയോട് ലൈവ് ചാറ്റില്‍ വെളിപ്പെടുത്തി മുഹമ്മദ് ഷമി

കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് താന്‍ ഇരുപത്തിനാലു നിലകളുള്ള ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് തന്റെ കുടുംബക്കാര്‍ ഭയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 10:34 am IST
in Cricket

ന്യൂദല്‍ഹി: വ്യക്തിപരമായ പ്രശ്നങ്ങള്‍ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ മൂന്ന് തവണ ജീവനൊടുക്കുന്നതിനക്കുറിച്ച് ചിന്തിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായുള്ള ലൈവ് ചാറ്റിലാണ് ഷമിയുടെ വെളിപ്പെടുത്തല്‍. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് താന്‍ ഇരുപത്തിനാലു നിലകളുള്ള ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് തന്റെ കുടുംബക്കാര്‍ ഭയപ്പെട്ടു. അതിനാല്‍ കുടുബാംഗങ്ങള്‍ എപ്പോഴും തന്റെ പിന്നാലെ ഉണ്ടായിരുന്നു. അവരുടെ പിന്തുണ ലഭിച്ചതുകൊണ്ടാണ് ക്രിക്കറ്റ് തനിക്ക് നഷ്ടപ്പെടാതിരുന്നതെന്ന് ഷമി പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് മൂന്ന തവണ ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചതാണ്. ആ സമയത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനായില്ല. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി താന്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാര്‍ ഭയന്നു. പക്ഷെ  സഹോദരന്‍ അടക്കമുള്ള കുടുംബം പിന്തുണ നല്‍കി. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ ഇരുപത്തിനാലു മണിക്കൂറും തനിക്കൊപ്പം ഉണ്ടായിരുന്നു. മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ മാതാപിതാക്കള്‍ ഉപദേശിച്ചു. തുടര്‍ന്ന് ഡെറാഡൂണ്‍ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു, ഷമി പറഞ്ഞു.

2018-ല്‍ ഗാര്‍ഹികപീഡനം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ പോലീസില്‍ കേസ് കൊടുത്തതോടെയാണ് ഷമിയുടെ ജീവിതം കടുത്ത സമ്മര്‍ദത്തിലായത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഷമിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഷമിയെ കരാറില്‍ നിന്ന്് പുറത്താക്കി. തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.

ഹസിന്‍ ജഹാന്‍ പിന്നീട് ഷമിക്കെതിരെ കോഴ ആരോപണം ഉയര്‍ത്തി. ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായി നല്‍കിയ പണം പാക്കിസ്ഥാന്‍കാരി അലികഷ്ബയില്‍ നിന്ന് ഷമിയുടെയും ഭാര്യയുടെയും ഫോന്‍ സംഭാഷണത്തില്‍ നിന്ന് സൂചന കിട്ടി. ഷമിക്കെതിരെ അന്വേഷണം നടത്തിയ ദല്‍ഹി മുന്‍ പോലീസ് കമ്മീഷണല്‍ നീരജ് കുമാര്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷമിക്കെതിരെ നടപടി വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു.

അതിനുശേഷമാണ് ഷമി ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പകരക്കാരനായെത്തിയ ഷമി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരിക്കേറ്റ് ഭുവനേശ്വര്‍ കുമാറിന് പകരം ടീമിലെത്തിയ ഷമി ഹാട്രിക്ക് സ്വന്തമാക്കി.

Tags: suicideshami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.