Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുണ്ടസഖാക്കളെ പോലീസ് ഒതുക്കി; വധശ്രമക്കേസ് പ്രതിയായ നേതാവിന്റെ വീട്ടില്‍ സിഐ തോക്കുമായെത്തി; കായംകുളത്ത് പ്രതിഭയുടെയും കുട്ടിസഖാക്കളുടെ സംയുക്ത നാടകം

വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ സിഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിസഖാക്കള്‍ കലിതുള്ളിയിട്ടും സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെ. സ്വയരക്ഷയ്‌ക്കായി തോക്കുമായി സിഐ പരിശോധനയ്‌ക്ക് പോയതില്‍ തെറ്റൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി സിഐയെ സ്ഥലം മാറ്റിക്കാനാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതൃത്വത്തിന്റെ ശ്രമം.

Janmabhumi Online by Janmabhumi Online
May 3, 2020, 10:52 pm IST
in Alappuzha
FacebookTwitterWhatsAppTelegramLinkedinEmail

കായംകുളം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന കായംകുളം സിഐക്കെതിരെ ഒരു വിഭാഗം സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാനേതാക്കള്‍ നടത്തുന്ന ആസൂത്രിത നീക്കം വ്യക്തമായ അജണ്ടകളോടെ.  ഇടത് സ്വാധീനമേഖലയായ ഇവിടെ കാലാകാലങ്ങളില്‍ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെമാത്രമാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ സിഐ ഗോപകുമാറിനെ പോലെയുള്ള ചുരുക്കം ചിലര്‍മാത്രമാണ് ഇവിടുത്തെ ഗുണ്ടാനേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിട്ടുള്ളത്. സിപിഎമ്മുകാര്‍ അടക്കം പ്രതിയായ കേസുകളില്‍ ഭൂരിഭാഗത്തിലും മുഖം നോക്കാതെയായിരുന്നു അദ്ദേഹം കേസെടുത്തിരുന്നത്. ഇതോടെ സഖാക്കളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറി.  

വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ സിഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിസഖാക്കള്‍ കലിതുള്ളിയിട്ടും സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെ. സ്വയരക്ഷയ്‌ക്കായി തോക്കുമായി സിഐ പരിശോധനയ്‌ക്ക് പോയതില്‍ തെറ്റൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി സിഐയെ സ്ഥലം മാറ്റിക്കാനാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതൃത്വത്തിന്റെ ശ്രമം.

രാജി നാടകം

വിഷയത്തില്‍ പ്രതിഷേധിച്ച് കുട്ടിസഖാക്കളുടെ രാജിവെറും നാടകമാണെന്ന് ആക്ഷേപം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ നഗരസഭാധ്യക്ഷന്‍ എന്‍. ശിവദാസനെ ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ അടപ്പിച്ചതിനെ തുടര്‍ന്നാണ് സിഐയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പരസ്യമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിന് എല്ലാം പിന്നില്‍ ചില വിശ്വസ്തരെ മുന്‍ നിര്‍ത്തിക്കൊണ്ട് ചെയര്‍മാന്‍ നടത്തുന്ന നാടകമാണെന്ന് ഒരു വിഭാഗത്തിന് ആരോപണമുണ്ട്. എംഎല്‍എയും നഗരസഭാധ്യക്ഷനും തമ്മിലുള്ള തര്‍ക്കം അടക്കം മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്ന അവസ്ഥയാണ്.  

എന്നാല്‍ സിഐക്കെതിരെ ഇപ്പോള്‍ നടപടിയെടുത്താല്‍ ജനവികാരം എതിരാകുമെന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്. അതിനാലാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങാത്തത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ചെയര്‍മാനെതിരെ സഖാക്കളില്‍ തന്നെ എതിരഭിപ്രായമുള്ളവരുണ്ട്.

Tags: ഡിവൈഎഫ്ഐഎംഎല്എPrathibha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധി ; വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കരുത് ; യു പ്രതിഭ

India

രാമനാമം കൊണ്ട് രാമചരിതമാനസം; രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം, പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies