Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആര്‍എസ്എസ് ക്ഷമിക്കണം, പ്രവര്‍ത്തകര്‍ മാപ്പ് നല്‍കണം’;മോദിയെയും ഷായെയും അമൃതാനന്ദമയിയെയും വധിക്കാന്‍ ആഹ്വാനം നല്‍കിയ ഇസ്ലാമിസ്റ്റ് മാപ്പുമായി രംഗത്ത്

കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:59 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും മാതാ അമൃതാനന്ദമയിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ഇടത് ഇസ്ലാമിസ്റ്റ് പ്രവര്‍ത്തക മാപ്പ് പറഞ്ഞ് രംഗത്ത്. മലപ്പുറം സ്വദേശിയും ബാഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മദനിയുടെ അനുയായിയുമായ നബീസ നബീസ എന്ന സ്ത്രീയാണ് എല്ലാവരോടും മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടാണ് ഇവര്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും അമൃതാന്ദമയിയെയും അപമാനിക്കുകയും കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. കൊറോണക്കിടെ മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.  

തുടര്‍ന്ന് കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.  

യുവതിക്കെതിരെ തിരൂര്‍ പോലീസാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 28നാണ് നബീസ നബീസ എന്ന ഫേസ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ വധിക്കണമെന്ന് ആഹ്വാനം നല്‍കി യുവതി വീഡിയോ ചെയ്തു പ്രചരിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നു പറയുന്ന വീഡിയോയില്‍ കൊറോണയുമായി അമൃതാനന്ദമയിയെ ബന്ധപ്പെടുത്തി മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഐപിസി 153 വകുപ്പു പ്രകാരം തിരൂര്‍ എസ്‌ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.  

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അമിത് ഷായോടും മാപ്പ് ചോദിക്കുന്നു. ഇത്തരം ഒരു പരാമര്‍ശം താന്‍ നടത്തരുതായിരുന്നു. എന്റെ മനസിന് വന്ന പാകപ്പിഴകളായിരുന്നു ഇവര്‍ക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍. ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും നിരവധി പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം എന്റെ മനസിന് വന്ന പാകപ്പിഴകളാണ്. എല്ലാ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. ഇവരെല്ലാം തനിക്ക് മാപ്പ്  തരണമെന്നും സബീസ ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ കടുത്തതോടെയാണ് മാപ്പു പറച്ചിലുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Tags: ആര്‍എസ്എസ്narendramodibjpPrime MinisterAmith shaഅമൃതാനന്ദമയിAmruthanandamayi devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

News

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.