Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറഞ്ഞതെല്ലാം വിഴുങ്ങി; നാലുവര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍; ഐസക് മോഡല്‍ പിന്തുടര്‍ന്ന് പിണറായി

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്

കെ.സുജിത് by കെ.സുജിത്
Apr 29, 2020, 10:34 am IST
in Kerala

ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം പത്രസമ്മേളനങ്ങളിലെ വാചകമടി മാത്രം. പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുമ്പോള്‍ 2016 ഡിസംബര്‍ 23ന് പിണറായി നടത്തിയ പ്രഖ്യാപനം വീണ്ടും ചര്‍ച്ചയാവുകയാണ്.

അന്ന് ദുബായ്‌യില്‍ പറഞ്ഞത്

  1. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നത് വരെ താല്‍ക്കാലിക സഹായമെന്ന നിലയില്‍ ആറ് മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷയായി നല്‍കും  
  2. പ്രായമായവര്‍ക്കും ശാരിരീക അവശതയുള്ളവര്‍ക്കും പ്രത്യേക പെന്‍ഷന്‍
  3. പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍. ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ക്ക് തിരിച്ചുപോകുമ്പോള്‍ വിഷമം ഉണ്ടാകരുത്. ഇത്തരത്തിലുള്ളവരെ മികച്ച നിലയില്‍ പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  
  4. ഗള്‍ഫ് നാടുകളില്‍ കേരള പബ്ലിക് സ്‌കൂളുകള്‍  സ്ഥാപിക്കും. തൊഴില്‍ നഷ്ടപ്പെട്ടുവെന്നവരുടെ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യം.  
  5. വാടക കുറഞ്ഞ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ്
  6. സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍
  7. പ്രവാസി മലയാളികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ. ഇതിനായി ജനകീയ ക്ലിനിക്കുകള്‍  

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്.  

ഇപ്പോള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്

  • മടങ്ങി വരുന്ന പ്രവാസികളുടെ യാത്രാക്കൂലി വഹിക്കണം 
  • പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.  
  • തൊഴില്‍ നല്‍കണം

വിഷയത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുള്ള കൊറോണക്കാലത്തെ അഴിമതികള്‍ മറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണമായിരുന്നു ഉദ്ദേശ്യം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. നയതന്ത്രതലത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇത് ചെയ്യേണ്ടത്. ഏതാനും

ദിവസം മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു.  

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ഈ മാസം 21ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ക്വാറന്റൈന്‍ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് മുറികള്‍ കണ്ടെത്തിയെന്നും ആവര്‍ത്തിച്ചിരുന്നു. വരുന്നവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്.

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍modi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.