Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പറഞ്ഞതെല്ലാം വിഴുങ്ങി; നാലുവര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍; ഐസക് മോഡല്‍ പിന്തുടര്‍ന്ന് പിണറായി

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്

കെ.സുജിത് by കെ.സുജിത്
Apr 29, 2020, 10:34 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം പത്രസമ്മേളനങ്ങളിലെ വാചകമടി മാത്രം. പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുമ്പോള്‍ 2016 ഡിസംബര്‍ 23ന് പിണറായി നടത്തിയ പ്രഖ്യാപനം വീണ്ടും ചര്‍ച്ചയാവുകയാണ്.

അന്ന് ദുബായ്‌യില്‍ പറഞ്ഞത്

  1. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നത് വരെ താല്‍ക്കാലിക സഹായമെന്ന നിലയില്‍ ആറ് മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷയായി നല്‍കും  
  2. പ്രായമായവര്‍ക്കും ശാരിരീക അവശതയുള്ളവര്‍ക്കും പ്രത്യേക പെന്‍ഷന്‍
  3. പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍. ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ക്ക് തിരിച്ചുപോകുമ്പോള്‍ വിഷമം ഉണ്ടാകരുത്. ഇത്തരത്തിലുള്ളവരെ മികച്ച നിലയില്‍ പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  
  4. ഗള്‍ഫ് നാടുകളില്‍ കേരള പബ്ലിക് സ്‌കൂളുകള്‍  സ്ഥാപിക്കും. തൊഴില്‍ നഷ്ടപ്പെട്ടുവെന്നവരുടെ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യം.  
  5. വാടക കുറഞ്ഞ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ്
  6. സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍
  7. പ്രവാസി മലയാളികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ. ഇതിനായി ജനകീയ ക്ലിനിക്കുകള്‍  

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്.  

ഇപ്പോള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്

  • മടങ്ങി വരുന്ന പ്രവാസികളുടെ യാത്രാക്കൂലി വഹിക്കണം 
  • പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.  
  • തൊഴില്‍ നല്‍കണം

വിഷയത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുള്ള കൊറോണക്കാലത്തെ അഴിമതികള്‍ മറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണമായിരുന്നു ഉദ്ദേശ്യം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. നയതന്ത്രതലത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇത് ചെയ്യേണ്ടത്. ഏതാനും

ദിവസം മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു.  

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ഈ മാസം 21ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ക്വാറന്റൈന്‍ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് മുറികള്‍ കണ്ടെത്തിയെന്നും ആവര്‍ത്തിച്ചിരുന്നു. വരുന്നവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്.

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍modi government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)
India

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies