Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലക്ഷങ്ങള്‍ മുടക്കിയ വികസനം എങ്ങുമെത്തിയില്ല; കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു

ലക്ഷങ്ങള്‍ മുടക്കിയ വികസനം എങ്ങുമെത്തിയില്ല; കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 05:46 am IST
in Kozhikode
കരുവോട് ചിറയില്‍ വെള്ളം കിട്ടാത്തതിനാല്‍ ഉണങ്ങുന്ന നെല്‍ കൃഷി

കരുവോട് ചിറയില്‍ വെള്ളം കിട്ടാത്തതിനാല്‍ ഉണങ്ങുന്ന നെല്‍ കൃഷി

മേപ്പയ്യൂര്‍: ജില്ലയുടെ നെല്ലറയായ കരുവോട് ചിറയില്‍ കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു. അശാസ്ത്രീയ സമീപനം മൂലം ലക്ഷങ്ങള്‍ മുടക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല.  കരുവോട് ചിറയില്‍ ഇത്തവണ കൃഷിയിറക്കിയത് നാമമാത്ര കര്‍ഷകര്‍ മാത്രമാണ്. മുന്‍ ദുരനുഭവങ്ങളില്‍ തളരാതെ  മണ്ണിനോടും കാര്‍ഷികവൃത്തിയോടുമുള്ള  ഇടപിരിയാത്ത ആത്മബന്ധം ഒന്നുകൊണ്ട്  മാത്രമാണ് ഇവര്‍ ലോണെടുത്തും കടംവാങ്ങിയും കൃഷി ഇറക്കിയത്.  

എന്നാല്‍ ഇത്തവണയും വില്ലനായി വന്നത് അധികൃതരുടെ അവഗണനയും കാഴ്‌ച്ചപ്പാടില്ലായ്‌മയുമാണ്. വിത്തിട്ട് രണ്ടുമാസം കഴിഞ്ഞപ്പോള്‍  കണ്ണിനും മനസ്സിനും കുളിര്‍മയേകി നൂറ്‌മേനി വിളവെന്ന് പ്രതീക്ഷ നല്‍കിയ വയലുകളെല്ലാം ഇന്ന് കരിഞ്ഞുണങ്ങുകയാണ്. കനാല്‍വെള്ളം വേണ്ട സമയത്ത് ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമായത്. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ നെല്‍ചെടികള്‍ ഉണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.  

ചെറിയൊരാശ്വാസം നല്‍കി വേനല്‍മഴ എത്തിയെങ്കിലും ഇത് തികച്ചും അപര്യാപ്തമായിരുന്നു.

മന്ത്രി ടി.പി. രാമകൃഷ്ണന്റെ മണ്ഡലത്തിലാണ് കരുവോട് ചിറ. വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുകയല്ലാതെ കൃഷിയോഗ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മേപ്പയ്യൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലായി 1500റോളം ഏക്കര്‍ കൃഷിയിടമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ എഴുപത് ശതമാനത്തിലേറെ കൃഷിയിടവും ഇന്ന് പായലും പുല്ലും നിറഞ്ഞ് കിടക്കുകയാണ്.

 ഇത് നീക്കം ചെയ്യാനും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലസംഭരണി വൃത്തിയാക്കാനും ധാരാളം പണംമുടക്കി ഓരോ പ്രാവശ്യവും പരിശ്രമം നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. അശാസ്ത്രീയമായ രീതിയിലുള്ള വികസനപ്രവര്‍ത്തനം മൂലമാണ്  കൃഷിസ്ഥലം വീണ്ടെടുക്കാന്‍ കഴിയാത്തതും നിലവിലെ കൃഷി നശിക്കാന്‍ കാരണമാകുന്നതെന്നും വ്യാപക പരാതിയുണ്ട്. 

ജലസംഭരണി കൃഷി ഇടത്തേക്കാള്‍ ഉയരത്തില്‍ ചെളിനിറഞ്ഞുകിടക്കുകയാണ്. ഒരു മഴ പെയ്താല്‍ മൂന്ന് പഞ്ചായത്തുകളുടെയും പലഭാഗങ്ങളില്‍ നിന്നുള്ള വെള്ളം കരുവോട് ചിറയില്‍ എത്തുന്നത് പലപ്പോഴും പുഞ്ചകൃഷി മുങ്ങാന്‍ കാരണമാകുകയാണ്. ഇതിനൊന്നും ശരിയായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കൃഷിയില്‍ നിന്നും പല കര്‍ഷകരെയും പിന്നോട്ട് നയിക്കാന്‍ ഇക്കാര്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. 2018ല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് 300ഓളം ഏക്കറില്‍ പായല്‍ നീക്കി കൃഷി ഇറക്കിയത് ചരിത്രമായിരുന്നു.  

എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരുഗുണവും ഇല്ലാതെ ഈ പ്രവര്‍ത്തനങ്ങലെല്ലാം പാഴായിപ്പാകുകയാണ്. കരുവോട് ചിറയിലെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് മുഴുവന്‍ നെല്‍പ്പാടങ്ങളും കൃഷി യോഗ്യമാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Tags: farmerkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.