Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ കരുതലിനും കൂട്ടായ്‌മയ്‌ക്കും പകരം മറ്റൊന്നില്ല: ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രി ജീവനക്കാര്‍

ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 14, 2020, 08:33 am IST
in Kasargod
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

കാസര്‍കോട്: ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു. കൊടും ചൂടുള്ള മാര്‍ച്ച് മാസത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് ജോലിക്ക് കയറുന്ന സമയത്തുണ്ടായിരുന്ന ആശങ്കകള്‍ പിന്നീട് ഉണ്ടായില്ല. ഓരോ രോഗികളേയും സ്വന്തക്കാരെപ്പോലെ പരിചരിച്ചു. സ്ഥല പരിമിതിയും സ്റ്റാഫ് നേഴ്‌സുമാരുടെ എണ്ണക്കുറവുമെല്ലാം തുടക്കത്തില്‍ തലവേദനയായെങ്കിലും പിന്നീട് എല്ലാം നിയന്ത്രണത്തിലായി, നേഴ്‌സിങ് സൂപ്രണ്ട് കെ.വി സ്‌നിഷി പറഞ്ഞു.

കരുതലും സ്‌നേഹവുമായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, അഡീഷണല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്തിനും തയ്യാറായി കോവിഡിനെ പിടിച്ചുകെട്ടാനിറങ്ങി തിരിച്ചപ്പോള്‍ ജില്ലയുടെ രോഗമുക്തി മാത്രമായിരുന്നു ഓരോ ജീവനക്കാരന്റേയും ഉള്ളില്‍. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത് ക്വാറന്റൈനില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്‌സുമാര്‍ വീണ്ടും ഡ്യൂട്ടിയെടുക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയാണ്. അതുപോലെ രോഗം ഭേദമായി വീടുകളിലേക്ക് പറഞ്ഞയച്ച രോഗികള്‍ ദിനംപ്രതി അവരെ പരിചരിച്ച നേഴ്‌സുമാരുടെ ആരോഗ്യ വിവരം അന്വേഷിക്കുന്നു, ഓരോ സ്റ്റാഫ് നേഴ്‌സിനും പറയാനുണ്ട് ഇങ്ങനെ സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍.

രോഗത്തിന്റെ സ്വഭാവം അനുസരിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓരോ രോഗിയ്‌ക്കും നേഴ്‌സുമാര്‍ കൂട്ടിരിപ്പുകാരായി. കൃത്യസമയത്ത് മരുന്നും ഭക്ഷണവും നല്‍കുന്നവര്‍. രോഗം ഭേദമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ആദ്യം കൗണ്‍സില്ങ് നല്‍കും. വീടുകളില്‍ എത്തിയാല്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും അകലത്തെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇതേ രീതിയല്‍ രോഗികളുടെ വീട്ടുകാര്‍ക്കും കൗണ്‍സിലിങ് നല്‍കും. അതിന് ശേഷം മാത്രമാണ് ഡിസ്ചാര്‍ജ്ജ് നല്‍കുക.

പല രോഗികളും മികച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നവരാണ്. പലരും സര്‍ക്കാര്‍ ആശുപത്രിയുടെ വാര്‍ഡ് കാണുന്നത് ആദ്യമായായിരിക്കും. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ കാലത്ത് ധാരാളം അനുഭവിച്ചു. പിന്നീട് അവര്‍ സാഹചര്യം ഉള്‍ക്കൊണ്ട് പെരുമാറിത്തുടങ്ങി. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആരും പരസ്പരം മുഖം കാണുന്നില്ല. പകരം ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്നു. എല്ലാവര്‍ക്കും പേരുകളറിയാം, ശബ്ദവും അത്രമാത്രം. രോഗം ഭേദമായി തിരിച്ചു വരുമ്പോള്‍ രോഗികള്‍ ആദ്യം തിരക്കുന്നത് അവരെന്നും സംസാരിച്ചിരുന്ന അവരെ പരിചരിച്ചിരുന്ന നേഴ്‌സുമാരെയാണ്. ആ ദിവസം മാത്രമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. വീടുകളില്‍ ചെന്നാലും അവര്‍ ഞങ്ങളെ തിരക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എല്ലാം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമാരുടെ വാക്കുകള്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്ന വാര്‍ത്തകള്‍ അറിഞ്ഞ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളാരും മെഡിക്കല്‍ കോളേജിലേക്കില്ലെന്ന് വാശി പിടിച്ച രോഗികളുമുണ്ട്.

കോവിഡ് ആശുപത്രിയായതിന് ശേഷം ആശുപത്രി വിട്ട് വീടുകളിലേക്ക് പോകാത്ത ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് വരുന്നുണ്ട്. രാവിലെ പ്രാതല്‍, പതിനൊന്നു മണി ചായ, ഊണ്‍, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോരുത്തരേയും ഊട്ടുന്നത് ക്യാന്റീനിലെ പത്തോളം ജീവനക്കാരാണ്.

Tags: kasargodhospitalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.