Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാക്കകളില്ലാതെ തിരുവല്ലം പരശുരാമ ക്ഷേത്രം

പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍ വിതറുന്നത്. കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Apr 8, 2020, 10:24 am IST
in Thiruvananthapuram

തിരുവനന്തപുരം: കാക്കകളുടെ കൂട്ടമായിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍ക്ക് ചുറ്റും ഇപ്പോള്‍ കാക്കളെ കാണാനില്ല. പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍  വിതറുന്നത്.  കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം. കര്‍ശനമായ കോവിഡ് നിയന്ത്രണം തുടങ്ങിയ ശേഷം വീടുകളിലാണ് പിതൃതര്‍പ്പണം നടത്തുന്നത്.  

 ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ബലിതര്‍പ്പണത്തിനും തിലഹോമത്തിനും ക്ഷേത്രഭരണസമിതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ബലിതര്‍പ്പണത്തിനായി ആരും എത്തുന്നില്ല. തര്‍പ്പണ ചടങ്ങുകള്‍ നടക്കാതായതോടെ ബലിച്ചോറുണ്ണാന്‍ കാക്കകളും മറ്റ് പക്ഷികളും വരാതെയായി. ആളൊഴിഞ്ഞ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജാചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്.  

ബലി തര്‍പ്പണത്തിന് പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ദിവസവും ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് ബലിചടങ്ങുകള്‍ക്കായി എത്തിയിരുന്നത്. ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണ സൗകര്യമുള്ള ഒരേയൊരു ക്ഷേത്രമാണ് തിരുവല്ലം പരശുരാമക്ഷേത്രം. ഹൈന്ദവ വിശ്വാസമനുസരിച്ചു മരണശേഷം ആത്മാക്കള്‍ പിതൃക്കളായി മാറുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ആത്മശാന്തിക്കായാണ് ഹൈന്ദവര്‍ പിതൃതര്‍പ്പണം നടത്തുന്നത്. വര്‍ഷം മുഴുവന്‍ ബലിയിടാന്‍ സാധിക്കുന്ന ക്ഷേത്രമായതിനാല്‍ ദിവസവും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര നാലമ്പലത്തിന് ഉള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുന്നത്. അവിടെനിന്നും ക്ഷേത്ര ചുറ്റമ്പലത്തിന് പുറത്തായി സ്ഥാപിച്ചിട്ടുള്ള ഒമ്പത് ബലികല്ലുകളില്‍ പിണ്ഡചോര്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ത്രിവേണി സംഗമസ്ഥാനമായ കടവില്‍ ബാക്കിയുള്ള ചോര്‍ ബലി അര്‍പ്പിച്ച് കുളിക്കും.  

ബലിക്കല്ലില്‍ അര്‍പ്പിച്ച ബലിച്ചോര്‍ കാക്കകള്‍ ഭക്ഷിക്കുന്നതുകാണുമ്പോഴാണ് ബലിതര്‍പ്പണം ചെയ്തവരുടെ മനസ് നിറയുന്നത്. ആയിരക്കണക്കിന് ബലിതര്‍പ്പണവും തിലഹോമവുമാണ് ദിവസവും ഇവിടെ നടന്നിരുന്നത്. അതിനാല്‍ തന്നെ ബലിതര്‍പ്പണ ചോറുണ്ണാന്‍ എണ്ണമറ്റ കാക്കകളും എത്തിയിരുന്നു. ഇപ്പോള്‍ തര്‍പ്പണചടങ്ങുകള്‍ നടക്കാതായതോടെ കാക്കകളും എത്താതായി….ലോക്ക്ഡൗണ്‍ തീരുന്ന കാലവുംകാത്ത് കാക്കകളും എവിടെയോ മറഞ്ഞിരിക്കുകയാണ്…

Tags: ക്ഷേത്രംThiruvallamParasurama Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

Kerala

ഡെപ്യൂട്ടി മേയറുടെ ഗുണ്ടായിസം വീണ്ടും; തിരുവല്ലം സോണല്‍ ഓഫീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു, അപമാനിതനായത് സത്യസന്ധനായ ഉദ്യോഗസ്ഥൻ

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.