Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നുള്ള ഭക്ഷണം നാമമാത്രമായ ആളുകള്‍ക്ക് മാത്രം; പത്തനംതിട്ടയ്‌ക്ക് ആശ്വാസമായി സേവാഭാരതിയുടെ പ്രവര്‍ത്തനം

പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണംവിതരണം ചെയ്യുന്നത് നാമമാത്രമായആളുകള്‍ക്ക്.സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നൂറുകണക്കിന് ആളുകള്‍ക്ക് ദിവസവും സാമൂഹികഅടുക്കളവഴി സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നു എന്ന പ്രചാരണം കൊഴുക്കുമ്പോഴാണ് കണക്കുകള്‍ സത്യം പറയുന്നത്. ദൈനംദിനജോലികള്‍ക്ക് പോയി കുടുംബംപുലര്‍ത്തുന്ന നൂറുകണക്കിന് ആളുകള്‍ ഓരോ പഞ്ചായത്തുകളിലും ഉണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെവലയുന്ന ഇവര്‍ക്കെല്ലാം കമ്മ്യുണിറ്റികിച്ചണുകള്‍വഴി ഭക്ഷണം എത്തിക്കാനാകുന്നില്ല എന്നുതന്നെയാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സേവാഭാരതിയുടേയും ബിജെപി,യുവമോര്‍ച്ച അടക്കമുള്ളവരുടെ പ്രവര്‍ത്തകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 02:31 pm IST
in Seva Bharathi

പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണംവിതരണം ചെയ്യുന്നത് നാമമാത്രമായആളുകള്‍ക്ക്.സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നൂറുകണക്കിന് ആളുകള്‍ക്ക് ദിവസവും സാമൂഹികഅടുക്കളവഴി  സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നു എന്ന പ്രചാരണം കൊഴുക്കുമ്പോഴാണ് കണക്കുകള്‍ സത്യം പറയുന്നത്. ദൈനംദിനജോലികള്‍ക്ക് പോയി കുടുംബംപുലര്‍ത്തുന്ന നൂറുകണക്കിന് ആളുകള്‍ ഓരോ പഞ്ചായത്തുകളിലും ഉണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെവലയുന്ന ഇവര്‍ക്കെല്ലാം കമ്മ്യുണിറ്റികിച്ചണുകള്‍വഴി ഭക്ഷണം എത്തിക്കാനാകുന്നില്ല എന്നുതന്നെയാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സേവാഭാരതിയുടേയും ബിജെപി,യുവമോര്‍ച്ച അടക്കമുള്ളവരുടെ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെയാണ് ഭക്ഷണവിതരണം സംബന്ധിച്ച് കാര്യമായ പരാതികള്‍ ഉയരാത്തത്.

പത്തനംതിട്ടജില്ലയില്‍  ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 12 ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തത് 68,381 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ്. ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണു കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.  

ഇനി കണക്കുകള്‍ പരിശോധിക്കാം.12ദിവസം കൊണ്ട് ഭക്ഷണം വിതരണം ചെയ്തത് 68,381 പേര്‍ക്ക്. അതായത് ദിവസം ശരാശരി 5698 പേര്‍ക്ക് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴിഭക്ഷണം നല്‍കി.ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്.അപ്പോള്‍ ഒരുകിച്ചണില്‍ നിന്ന് ഒരുദിവസം 92പേര്‍ക്ക്  ആണ് ഭക്ഷണം നല്‍കുന്നത്. ചിലപഞ്ചായത്തില്‍ 300മുതല്‍ 400വരെ ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതായി സര്‍ക്കാര്‍ തന്നെ പറയുന്നു.ജില്ലയില്‍പറക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന കടമ്പനാട് ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും അധികം ഭക്ഷണം കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്നത്. 300 മുതല്‍ 400 ഭക്ഷണപൊതികള്‍ വരെ ഗ്രാമപഞ്ചായത്തില്‍ നിന്നു ദിനംപ്രതി നല്‍കുന്നുണ്ട്. ചില ദിവസങ്ങളില്‍ അതിനു മുകളിലും ആവശ്യക്കാരെത്തുന്നതായും പറയുന്നു. അങ്ങനെയെങ്കില്‍ പലപഞ്ചായത്തുകളിലും തൊണ്ണൂറിനും താഴെ പേര്‍ക്കുമാത്രമാണ് സൗജന്യമായും ഇരുപതുരൂപാനിരക്കില്‍ പണംവാങ്ങിയും ഉള്‍പ്പെടെ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കാണാം.

ഉച്ചയൂണിനു പുറമെ പ്രഭാതഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കുന്നുണ്ട്.ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴും പ്രതിദിനം വളരെനാമമാത്രമായ ആളുകള്‍ക്ക് മാത്രമേ സാമൂഹികഅടുക്കളവഴി ഭക്ഷണം വിതരണം ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാകും. നിലവില്‍ 6406 പ്രഭാത ഭക്ഷണ പൊതിയും 4978 അത്താഴവും വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തു.  ജില്ലയില്‍ അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം ഭക്ഷണം വിതരണംചെയ്തത്.

സാമൂഹികഅടുക്കളയുടെ നടത്തിപ്പിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനത്ഫണ്ടിന് പുറമേ പ്ലാന്‍ഫണ്ടില്‍ നിന്നും പണം ചിലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ട്. ഇതിനുപുറമേ പ്രാദേശികമായി സ്‌പോണ്‍സര്‍മാരേ കണ്ടെത്തുന്നുണ്ട്. പലകമ്മ്യൂണിറ്റി കിച്ചണുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആള്‍ക്കുട്ടകേന്ദ്രങ്ങളായി മാറുന്നു എന്ന ആക്ഷേപവും ഉണ്ട്. നൂറ്റിഅന്‍പത് പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മൂന്നുപേരെയാണ് നിയോഗിക്കേണ്ടത്. എന്നാല്‍ നൂറില്‍താഴെ പേര്‍ക്ക് ഭക്ഷണമൊരുക്കുന്നിടത്തും എഴുംഎട്ടും പേര്‍ കൂടുന്നതായി കാണാം.  

കുടുബശ്രീ അംഗങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണമൊരുക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സിഡിഎസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.  

Tags: community kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സമൂഹ അടുക്കളയില്‍ തട്ടിപ്പ്: പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു

Kozhikode

മെഡിക്കല്‍ കോളജിലെ പൊതു അടുക്കള നിര്‍ത്തലാക്കി

Kottayam

മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍ സിപിഎമ്മിന്റെ സാമൂഹ്യ അടുക്കളയിലെ സജീവപ്രവര്‍ത്തകന്‍, ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗം

Pathanamthitta

കമ്മ്യൂണിറ്റി കിച്ചണ്‍: ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല

BJP

കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമം: വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.