Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണമെല്ലാം പാര്‍ട്ടി ഫണ്ടിലേക്ക് : കമ്മ്യൂണിറ്റി കിച്ചന്‍ എല്ലായിടത്തും ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്. ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:36 am IST
in Thrissur

തൃശൂര്‍ : കൊറോണ പ്രതിരോധ ലോക്ക് ഡൗണിന്റെ ഭാഗമായി തുറന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’ ആയി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മ്യൂണിറ്റി കിച്ചനുകളും സിപിഎം നിയന്ത്രണത്തില്‍.  രാഷ്‌ട്രീയ കളികള്‍ക്കും നേട്ടത്തിനുമായി ഇവയെ ഉപയോഗിച്ച് വല്യേട്ടന്‍ ചമയുകയാണ് സിപിഎം. പാര്‍ട്ടി ഫണ്ട് ഉണ്ടാക്കുന്നത്തിനുള്ള മാര്‍ഗമായാണ് കിച്ചണിനെ സിപിഎം കാണുന്നത്.  

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്.  ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.  

ജില്ലയില്‍ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി നിരവധി കമ്മ്യൂണിറ്റി കിച്ചന്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തും മേല്‍നോട്ടം സിപിഎം നേതാക്കളും അണികളുമാണ് . തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മുഖം നോക്കി ആണ് എല്ലാ കിച്ചണില്‍ നിന്ന് ഭക്ഷണം വിതരണം ചെയുന്നത്.  

എല്ലായിടത്തും പ്രതിപക്ഷത്തെ കിച്ചണിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സഹകരിപ്പിക്കുന്നില്ല. എല്ലാ കിച്ചനുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുകയാണ് . എല്ലായിടത്തും മറ്റു പാര്‍ട്ടി പ്രവര്‍ത്തരെ ഇവിടേക്ക് സിപിഎം അടുപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും കിച്ചണിനു  പകരം സിപിഎമ്മിനു കീഴിലുള്ള സംഘടനകളിലേക്ക് ആണ് പണം എത്തുന്നത് . ഇതിനാല്‍ ആവശ്യത്തിനു പണം ഇല്ലാത്ത കാരണം പല കിച്ചണുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

തനത് ഫണ്ടിനു പുറമേ പ്‌ളാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ല എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പരാതിപ്പെടുന്നത്.  

 സിപിഎം ഭരിക്കുന്ന വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സംഘടനകള്‍ക്ക് പണം  ലഭിക്കുന്നുണ്ട്.  എല്ലാം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് ആണ് പോകുന്നത്. ലക്ഷങ്ങള്‍ ഇങ്ങനെ സിപിഎം ഫണ്ടിലേക്ക്  ഇതിനകം ലഭിച്ചു കഴിഞ്ഞു. സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 5 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രതിദിനം 1800 പേര്‍ക്കുള്ള ഭക്ഷണം ആണ് ഇവിടെ തയ്യാറാക്കുന്നത്.  വലിയാലുക്കലില്‍  കുടുംബശ്രീയുടെ കിച്ചനും ഉണ്ട്. 20 രൂപയാണ് ഊണിനു വില. പാഴ്‌സല്‍ ആയി എത്തിന്നതിനു 25 രൂപ.  

കോര്‍പറേഷനു കീഴിലുള്ള വിവിധ ക്യാമ്പുകളില്‍ 600ഓളം പേര്‍ കഴിയുന്നുണ്ട്. ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍,  അയ്യന്തോള്‍ ഗവ. സ്‌കൂള്‍,  വില്‍വട്ടം ഗവ. സ്‌കൂള്‍,  തൃശൂര്‍ മോഡല്‍ ബോയ്‌സ്,  മോഡല്‍ ഗേള്‍സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാമ്പ്. രാവിലെ പുട്ട്,  ഇഡലി,  ദോശ എന്നിവയാണ്  നല്‍കുക. ചിലയിടത്തു കഞ്ഞിയാണ്. ഉച്ചക്ക് എല്ലായിടത്തും ഊണ്. സാമ്പാര്‍,  ഉപ്പേരി, അച്ചാര്‍ എന്നിവ കറികള്‍. രാത്രിയില്‍ ചിലപ്പോള്‍ ക്യാമ്പില്‍ ചപ്പാത്തി ആണ് നല്‍കുന്നത്.  

5 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ ചെലവു വന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.  എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എല്ലാ ദിവസവും വിവിധ സംഘടനകളും വ്യക്തികളും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി നല്‍കുന്നുണ്ട്.  ഇതിനാല്‍ കോര്‍പറേഷന്‍ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിനു പുറമെ സാമ്പത്തിക സഹായവും പ്രമുഖ വ്യക്തികള്‍ നല്‍കുന്നുണ്ട്. പലരും വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത് . അതിനാല്‍ കോര്‍പറേഷനിലും കമ്മ്യൂണിറ്റി കിച്ചന്‍ ഇപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചന്‍’ തന്നെയാണ്.

Tags: cpmcommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.