Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം, കുറിപ്പടി, സീല്‍, ബെവ്‌കോ, വീട്ടില്‍… മദ്യത്തില്‍ കിറുങ്ങി പിണറായി സര്‍ക്കാര്‍

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത് അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:13 pm IST
in Kerala

തിരുവനന്തപുരം: ലോക്ഡൗണില്‍ മദ്യം കിട്ടാത്തവരുടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ സര്‍വത്ര ആശയക്കുഴപ്പം.  കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയതായാണ് വിവരം.  സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും സൂചനയുണ്ട്.  

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത്  അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ഇന്നലെ മദ്യം വേണമെന്ന ആവശ്യവുമായി ഇരുപതോളം പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി വിവിധ ജില്ലയില്‍ എക്‌സൈസിനെ സമീപിച്ചത്. കോട്ടയത്ത് നാലു പേരും എറണാകുളത്ത് എട്ടു പേരും എക്‌സൈസ് ഓഫീസിലെത്തി. പാലക്കാട് രണ്ടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു വീതം അപേക്ഷകളാണ്  ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനാല്‍ നടപടി ക്രമങ്ങളിലേക്ക് ഒരു ജില്ലയും കടന്നിട്ടില്ല.  

മദ്യം വാങ്ങാന്‍ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പില്‍ ഡോക്ടറുടെ സീല്‍ നിര്‍ബന്ധമായും വേണമെന്ന് എക്‌സൈസ് ഉേദ്യാഗസ്ഥര്‍ പറയുന്നു. സ്വകാര്യ ഡോക്ടര്‍മാരുടെയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകര്‍ ഇന്നലെ എത്തിയത്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്‌സൈസ് മടക്കി അയയ്‌ക്കുകയും ചെയ്തു.ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ നേരത്തേ ആലോചിച്ചെങ്കിലും മദ്യനയത്തിന് തിരുത്തല്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

Tags: keralaliquorpolicycovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.