Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ്‌ലീഗ് ജമായത്ത് ആസ്ഥാനം പൂട്ടി; അന്തേവാസികള്‍ നിരീക്ഷണത്തില്‍

ആരോഗ്യ പ്രവര്‍ത്തകര്‍ തബ്‌ലീഗ് ആസ്ഥാനവും ദര്‍ഗയും സമീപ സ്ഥലങ്ങളും ലായനികള്‍ തളിച്ച് മേഖല അണുമുക്തമാക്കിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 12:45 pm IST
in India

ന്യൂദല്‍ഹി: മാര്‍ച്ച് രണ്ടാം വാരം നടന്ന തബ്‌ലീഗ് ജമായത്ത് സമ്മേളനത്തില്‍ നിന്ന് അനവധി പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതോടെ ദല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനം അടച്ചു പൂട്ടി മുദ്രവച്ചു. ഇവിടെയുണ്ടായിരുന്ന ആയിരത്തോളം അന്തേവാസികള്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 300 പേര്‍ക്ക് പനിയും ചുമയും കഫക്കെട്ടും ശ്വാസ തടസ്സവും ഉണ്ടെന്നും ഇവര്‍ ഐസൊലേഷനിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.  

ആരോഗ്യ പ്രവര്‍ത്തകര്‍ തബ്‌ലീഗ് ആസ്ഥാനവും ദര്‍ഗയും സമീപ സ്ഥലങ്ങളും ലായനികള്‍ തളിച്ച് മേഖല അണുമുക്തമാക്കിവരികയാണ്. രോഗ വ്യാപനം തടയാനും സംശയമുള്ളവരെ കണ്ടെത്താനും തബ്‌ലീഗ് ജമായത്ത് ആസ്ഥാനത്തിനു മുന്നില്‍ സ്‌ക്രീനിങ് ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ഒഴിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം. ഇവിടെ താമസിച്ചിരുന്നവരുടെ വിശദവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഡ്രോണുകള്‍ ഉപയോഗിച്ചും പരിശോധനകള്‍ നടത്തുന്നുണ്ട്.

തെക്കന്‍ ദല്‍ഹിക്കടുത്ത് പടിഞ്ഞാറന്‍ നിസാമുദ്ദീനിലെ ഗലീബ് അക്കാദമി, സൂഫി വര്യന്‍ നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ എന്നിവയോട് ചേര്‍ന്നുള്ള വലിയ നാലു നില കെട്ടിടമാണ് ബംഗ്ലേവാലി മസ്ജിദ്. ഇവിടെയാണ് ജമായത്തിന്റെ ദേശീയ ആസ്ഥാനം.  

കൂറ്റന്‍ കെട്ടിടമാണെങ്കിലും ഇടുങ്ങിയ ഒരു ഇരുമ്പുഗേറ്റാണ് പ്രവേശന കവാടം. കവാടം കടന്നെത്തിയാല്‍ ഒരു മിനി കോളനിയാണ്. വലിയൊരു കുളം. അതിനടുത്ത് അനവധി മുറികള്‍, വലിയ അടുക്കള. ഒന്നാം നിലയിലാണ് വലിയ ഹാള്‍. ആയിരത്തിലേറെ പേര്‍ക്ക് ഇരുന്ന് പ്രസംഗം കേള്‍ക്കാം. പ്രവാചകന്റെ കാലത്ത് ജീവിച്ചതുപോലെ ജീവിക്കാന്‍ മുസ്ലിങ്ങളെ പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് തബ്‌ലീഗ് ജമായത്ത്.

വലിയ ജനവാസമേഖലയാണ് നിസാമുദ്ദീന്‍. കാല്‍ലക്ഷം പേരെങ്കിലുമുണ്ട്. മാത്രമല്ല രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ നിത്യേന തീര്‍ഥാടകര്‍ ആയിഎത്തുന്ന സ്ഥലമാണ് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ഇടുങ്ങിയ തെരുവുകളും സദാ തിങ്ങിനിറഞ്ഞ ജനക്കൂട്ടവും സകല പ്രതിരോധ നടപടികളും തകര്‍ക്കും.

മാര്‍ച്ച് രണ്ടാം വാരം  നടത്തിയ സമ്മേളനത്തില്‍ നിത്യേന പ്രമുഖരുടെ പ്രസംഗ പരമ്പരകളായിരുന്നു. കൊറോണയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ വന്നിട്ടും സമ്മേളനം തുടര്‍ന്നു. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ അടക്കമുള്ളവര്‍ സ്‌ക്രീനിങ്ങിനോ പരിശോധനകള്‍ക്കോ വിധേയരായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രോഗബാധിതര്‍ ആയിട്ടും പരിശോധനകള്‍ നടത്തിയില്ല.

Tags: മുസ്ലീംcovidതബ്‌ലീഗ് ജമായത്ത്Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.