Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കര്‍ഫ്യൂ ജനം ഏറ്റെടുത്തു, ഇളിഭ്യരായി ട്രോളന്മാര്‍

ഇടതുപക്ഷ ഗ്രൂപ്പുകളെല്ലാം പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ പുച്ഛിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് കഴിഞ്ഞാല്‍ കൊറോണ രാജ്യം വിടുമോയെന്നു തുടങ്ങി ഗോമൂത്രം കുടിക്കാന്‍ പറഞ്ഞില്ലല്ലോ എന്നുവരെ ചോദിച്ച നേതാക്കളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 10:23 am IST
in Thiruvananthapuram
ജനതാ കര്‍ഫ്യുവിനെത്തുടര്‍ന്ന് വിജനമായ മുക്കോല കഴക്കൂട്ടം ബൈപ്പാസ്‌

ജനതാ കര്‍ഫ്യുവിനെത്തുടര്‍ന്ന് വിജനമായ മുക്കോല കഴക്കൂട്ടം ബൈപ്പാസ്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത കര്‍ഫ്യൂ ജനങ്ങള്‍ ഏറ്റെടുത്തതോടെ ഇളിഭ്യരായത് സമൂഹമാധ്യമങ്ങളിലെ ട്രോളന്മാരും മോദി വിരോധികളും. ഇന്നലെ രാവിലെ എഴ് മുതല്‍ രാത്രി ഒമ്പതു വരെ വീട്ടില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ നടത്തിയ പ്രചാരണങ്ങളും ട്രോളുകളും പക്ഷെ ജനങ്ങള്‍ ചിരിച്ചുതള്ളി. ഇടതുപക്ഷ ബുദ്ധിജീവികളും ട്രോളന്മാരുമടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതുമില്ല.

ഇടതു നേതാക്കളും ബുദ്ധിജീവികളും അടക്കമുള്ളവര്‍ മോദിയുടെ കര്‍ഫ്യൂ പ്രഖ്യാപനത്തിനെതിരെ ആദ്യ ഘട്ടത്തില്‍  രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ ഗ്രൂപ്പുകളെല്ലാം പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ പുച്ഛിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് കഴിഞ്ഞാല്‍ കൊറോണ രാജ്യം വിടുമോയെന്നു തുടങ്ങി ഗോമൂത്രം കുടിക്കാന്‍ പറഞ്ഞില്ലല്ലോ എന്നുവരെ ചോദിച്ച നേതാക്കളുമുണ്ട്. മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകരെ കൈയടിച്ച് അഭിനന്ദിക്കണമെന്ന് പറഞ്ഞതു പോലും പാത്രം കൊട്ടിയാലും കൈയടിച്ചാലും കൊറോണ ഓടുമോയെന്നു ചോദിച്ച യുവജന നേതാവും വീടിന് പുറത്തിറങ്ങിയില്ല. ട്രോളന്മാരാകാട്ടെ മായാവി സിനിമിയില്‍ ജയിലില്‍ പാത്രം കൊട്ടിയുള്ള പാട്ടിനെ ട്രോളാക്കി ഇറക്കി. നിരവധി ഇടത് സഹചാരികളും ട്രോളന്മാരും കുട്ടിസഖാക്കളുമെല്ലാം ഇത് സ്റ്റാറ്റസാക്കി. ഇടത് അനുകൂല ഗ്രൂപ്പുകളിലൂടെയെല്ലാം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു. എന്നാല്‍, അതിനെയെല്ലാം തള്ളി ജനങ്ങള്‍ ഒന്നടങ്കം കൊറോണയ്‌ക്കെതിരെ പോരാടാന്‍ പ്രാധാമന്ത്രിക്കൊപ്പം അണിനിരന്നു.

സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയും മെട്രോയും നിര്‍ത്തിവച്ച് പ്രധാനമന്ത്രിക്ക് ഒപ്പം അണിനിരന്നതോടെ വിമര്‍ശമുന്നയിച്ചവര്‍ പോലും പ്രധാനമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പുറത്തിറങ്ങിയാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് മനസ്സിലായിതോടെ ട്രോളന്മാരാടക്കം വീടിനുള്ളില്‍ തന്നെ ഒതുങ്ങികൂടി. ശനിയാഴ്‌ച്ച രാത്രിയോടെ തന്നെ പലരും ട്രോളുകള്‍ പിന്‍വലിച്ചു. ചിലര്‍ പഴയ ട്രോളുകള്‍ ഫോര്‍വേഡ് ചെയ്ത് പോസ്റ്റിട്ടെങ്കിലും ആരും കാര്യമാക്കിയെടുത്തില്ല. ഇതോടെ അവരും പോസ്റ്റ് പിന്‍വലിച്ച് മുങ്ങി.

Tags: TrollJanata curfew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

Kerala

മെസ്സിയുടെ കേരളാ സന്ദര്‍ശനം അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും പെട്ടു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.