Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാസ്തുവിദ്യയില്‍ ദിക്കുകളുടെ സ്വാധീനം

വാസ്തുവിദ്യ 3

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 19, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിശക്തികള്‍ക്കനുസരിച്ചുള്ള  നിര്‍മ്മിതിയാണ് വാസ്തുവിദ്യ മുന്നോട്ടുവയ്‌ക്കുന്നത്. ആധുനിക നിര്‍മ്മാണ വിദ്യകള്‍  മനുഷ്യരുടെ സൗകര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ വാസ്തു അതിനോടൊപ്പം തന്നെ സുഖത്തിനും സന്തോഷകരമായ ജീവിതത്തിനും ഐശ്വര്യ അഭിവൃദ്ധിക്കും  ഒരുപോലെ പ്രാധാന്യം നല്‍കുന്നു. വാസ്തുവിദ്യ പ്രധാനമായും ഭൂഭ്രമണത്തെയും തന്നിമിത്തം ഉണ്ടാകുന്ന  കാന്തിക ശക്തിയെയും സൂര്യാദിനക്ഷത്രങ്ങളുടെ സ്വാധീനത്തെയും ആശ്രയിച്ചു  കൊണ്ടുള്ളതാണ്  എന്നതിനാല്‍ ഭൂമിയുടെ ആകൃതിയും ചലനങ്ങളെയും മനസ്സിലാക്കിയ ആചാര്യന്മാര്‍ കൃത്യമായ ദിശാനിര്‍ണയം നടത്തിയിരുന്നു.  സൂര്യന്റെ ഉദയാസ്തമയങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ചു  ഭൂമിയുടെ കാന്തിക മണ്ഡലം അനുസരിച്ചുള്ളതാണ് ദിശാനിണയമെന്ന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പൗരാണിക  നിര്‍മ്മിതികള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു.

പ്രാചീനകാലത്ത് സൂര്യന്റെ അയന ചലനങ്ങള്‍  കണക്കാക്കുന്നതിനും ഗൃഹക്ഷേത്ര നിര്‍മ്മാണത്തിനും  യജ്ഞാദി  കര്‍മ്മങ്ങള്‍ക്ക് വേദി  ഉണ്ടാക്കുന്നതിനും ദിശാനിര്‍ണയം ആവശ്യമായിരുന്നു. കാത്യായന മഹര്‍ഷിയാണ് ആദ്യമായി ദിശാനിര്‍ണയ വിധികള്‍ സൂചിപ്പിച്ചിട്ടുള്ളത്. ഭൂമിയില്‍ ശങ്കു സ്ഥാപനം ചെയ്തു സൂര്യന്റെ ചലനങ്ങള്‍ക്കനുസരിച്ചും ധ്രുവ നക്ഷത്രത്തിനെ  അടിസ്ഥാനപ്പെടുത്തിയും ദിശാനിര്‍ണയം നടത്തിയിരുന്നതായി പ്രാചീന ഗ്രന്ഥങ്ങളായ കാത്യായന ശുല്‍ബസൂത്രം, തന്ത്രസംഗ്രഹം എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

വസ്തു(ഭൂമി)വിനും വാസ്തു(നിര്‍മിതി)വിനും ഊര്‍ധ്വാദിശ, അധോദിശ എന്നിവ കൂടാതെ പ്രധാനമായി അഷ്ടദിക്കുകള്‍  ഉണ്ട്. കിഴക്ക്,  തെക്ക്, പടിഞ്ഞാറ്,  വടക്ക് എന്നീ  പ്രധാന ദിക്കുകളും തെക്ക്കിഴക്ക്, തെക്ക്  പടിഞ്ഞാറ്,  വടക്കുപടിഞ്ഞാറ്,  വടക്കുകിഴക്ക് എന്നീ വിദിക്കുകളും. ഓരോ ദിക്കിനും  ഭൂമിശാസ്ത്രപരമായ സ്വഭാവവും  സ്വാധീനവും ഉണ്ട്. വസ്തുവിനും വാസ്തുവിനും ഇതു ബാധകമാണ്. വാസ്തുവിദ്യ  അനുസരിച്ച്  നിര്‍മ്മിതിക്ക് ഒപ്പംതന്നെ തന്നെ തുല്യ പ്രാധാന്യമുണ്ട്  നിര്‍മ്മാണത്തിനുള്ള ഭൂമി  സ്വീകരണത്തിനും. വസ്തുവിലെ ദിശാ  അലോസരം  നിര്‍മ്മിതികളെയും ബാധിക്കുന്നു. അതിനാല്‍ നിര്‍മ്മാണത്തിനായി ഭൂമി  സ്വീകരിക്കുന്ന സമയത്ത്  പ്രാധാന്യമനുസരിച്ച് ദിക്കുകള്‍ സ്വീകരിക്കപ്പെടണം.  നിര്‍മ്മാണത്തിന് സ്വീകരിക്കപ്പെട്ട ഭൂമി  നിര്‍മിതിയുടെ വിന്യാസം  അനുസരിച്ച് ക്രമപ്പെടുത്തണം. വിശാലമായ ഭൂമി  ആണെങ്കില്‍ നാലു ഖണ്ഡങ്ങളായി  തിരിച്ച് വടക്കുകിഴക്കുഭാഗത്ത് വരുന്ന മനുഷ്യ ഖണ്ഡവും  തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ദേവ ഖണ്ഡവും  നിര്‍മ്മാണത്തിന് സ്വീകരിക്കണം. ചെറിയ പുരയിടങ്ങളെങ്കില്‍  ഇത്തരത്തിലുള്ള ഉള്ള ഖണ്ഡ വിഭജനമല്ല  മറിച്ച് വീഥിവിന്യാസ ക്രമമാണ് സ്വീകരിക്കപ്പെടെണ്ടത്. ഭൂമിയെ ഒന്‍പതു തുല്യ ഖണ്ഡങ്ങളാക്കി  മണ്ഡലം തിരിച്ച്, ബ്രഹ്മ ഗണേശ അഗ്‌നി  ജല നാഗ യമ കുബേര ദേവ പിശാച വീഥികളാക്കി തിരിച്ചു  ഏറ്റവും പുറത്തെ ആവൃതിയിലുള്ള പിശാചനാമ വീഥി  നിര്‍ബന്ധമായും ഒഴിവാക്കണം. ഭൂമിയുടെ വലുപ്പം അനുസരിച്ചാണ് വീഥി വിന്യാസം വരുന്നുള്ളത് എന്നതിനാല്‍ എത്ര ചെറിയ ഭൂമിയും ഗൃഹനിര്‍മ്മാണത്തിനുതകും വിധം സ്വീകരിക്കാം. ബ്രഹ്മസ്ഥാന വേധ ദോഷം വരാതിരിക്കാനും പ്രധാനദ്വാരത്തിനു  മുന്‍വശം കൂടുതല്‍ കൂടുതല്‍ ഇടം  ഉണ്ടാവുക എന്നുള്ളതിനും  ആകെയുള്ള ഭൂമിയുടെ 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മിതിക്കായി സ്വീകരിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തുന്നതിനായും നിര്‍മാണത്തിന് ഗമനം നല്‍കുക എന്നുള്ളതിലൂടെ  വാസ്തു ശ്രദ്ധിക്കുന്നു.  

ഇപ്രകാരം നിര്‍്മാണഭൂമിയുടെ ഉയര്‍ച്ച താഴ്ചകളും ശ്രദ്ധിക്കണം. പ്രധാന ഊര്‍ജ സ്രോതസ്സുകളെ  സ്വീകരിക്കപ്പെടുക എന്നുള്ള ഉദ്ദേശപ്രകാരമാണ് ഉത്തമഭൂലക്ഷണങ്ങള്‍  പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍  വടക്ക്,  കിഴക്ക്, വടക്ക് കിഴക്ക് ദിശകളിലേക്ക് ചെരിവുള്ള  ഭൂമിയാണ് ഏറ്റവും ഉത്തമം. ഉയര്‍ച്ച താഴ്ചകളെ  അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത ഭൂവിഭാഗങ്ങളും അവയുടെ ഫലങ്ങളും ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്.  തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ ഉയര്‍ന്ന പുരയിടവും നിര്‍മ്മിതികളുമാണ് വാസ്തു ശാസ്ത്രം അനുസരിച്ച് ഏറ്റവും ഉചിതമായുള്ളത്. അതുകൊണ്ട് തന്നെ നിര്‍മ്മാണ സമയത്ത്  സമീകരണ പ്രക്രിയ,  രൂപകല്‍പ്പന സമയത്ത് പ്രാധാന്യമനുസരിച്ച് നിര്‍മ്മിതിക്കു  ചേര്‍ന്ന വിധമുള്ള ദിക് സ്വീകരിക്കുക എന്നതിനും പ്രാധാന്യമുണ്ട്.  

ഒരു ചെറിയ യജ്ഞകുണ്ഡത്തില്‍ തുടങ്ങി മഹാനഗരങ്ങളുടെ നിര്‍മാണത്തിനുതകും വിധമുള്ള വാസ്തു പുരുഷ മണ്ഡലം അനുസരിച്ച് ദിശാനുഗുണവും ദിക് സമാന ഭാവത്തോടു കൂടിയും കൃത്യമായ ആകൃതിയോടും  കൂടെയുള്ള നിര്‍മിതികള്‍ ഭൂമണ്ഡലത്തിലെ ഊര്‍ജ്ജങ്ങളെ  സ്വാഭാവികമായി ഗൃഹത്തിലേക്ക്  സ്വീകരിക്കുക വഴി സുഖകരമായ  വാസം പ്രദാനം ചെയ്യുന്നു. വാസ്തുവിദ്യ മുന്നോട്ടു വയ്‌ക്കുന്ന  ജീവിത ദര്‍ശനവും ഇതുതന്നെ.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

India

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

Kerala

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)
India

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

Kerala

പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു : പ്രതി പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഇത് ഇന്ത്യയുടെ വ്യക്തമായ വിജയമാണ് ; വെടിനിർത്തലിനുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയിൽ അതിശയിക്കാനില്ല ; ഓസ്‌ട്രേലിയൻ സൈനിക വിദഗ്ധൻ ടോം കൂപ്പർ

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies