Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മണ്ണിനെ പ്രണയിച്ച ഉണ്ണികൃഷ്ണന്‍

കൈപറമ്പ് പഞ്ചായത്തിലെ പുത്തൂര്‍ സ്വദേശി വടക്കുംചേരി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് കാര്‍ഷിക സമൃദ്ധിയുടെ കാവലാളായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 01:03 pm IST
in Agriculture

ഇത് കാര്‍ഷിക സമൃദ്ധി നിറഞ്ഞ ഉണ്ണികൃഷ്ണചരിതം. വൈവിധ്യമാര്‍ന്ന കൃഷിയിടത്തില്‍ 365 ദിവസവും ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്ന ഉണ്ണികൃഷ്ണന്‍ കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഒരു പാഠപുസ്തകം തന്നെയാണ്. കാര്‍ഷിക വിപ്ലവം രചിച്ച കര്‍ഷകനെത്തേടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ദേശീയ പുരസ്‌കാരവുമെത്തിയതോടെ കര്‍ഷകര്‍ക്കിടയിലെ താരവുമായി ഈ 53 കാരന്‍.  

കൈപറമ്പ് പഞ്ചായത്തിലെ പുത്തൂര്‍ സ്വദേശി വടക്കുംചേരി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് കാര്‍ഷിക സമൃദ്ധിയുടെ കാവലാളായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത്. തൃശൂര്‍ ജില്ലയില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങുന്ന ആദ്യ കര്‍ഷകന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. വര്‍ഷത്തില്‍ 40 ടണ്‍ ജൈവ പച്ചക്കറിയും മൂന്നര ഏക്കര്‍ പാടശേഖരത്ത് ജൈവ നെല്‍കൃഷിയും വിളയിച്ച് കാര്‍ഷിക സമൃദ്ധി കെട്ടിപ്പടുക്കുന്ന കര്‍ഷകനിത് അര്‍ഹതക്കുള്ള അംഗീകാരമാണ്. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന്‍ കൃഷിയോടുള്ള കടുത്ത അഭിനിവേശം മൂലം ഈ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും മണ്ണിനോടിണങ്ങിച്ചേരുകയായിരുന്നു. 80 വര്‍ഷത്തിലധികം കാര്‍ഷിക വൃത്തി ചെയ്ത് കുടുംബം പുലര്‍ത്തിയ അച്ഛന്‍ പ്രഭാകരന്‍ നായരാണ് ഉണ്ണികൃഷ്ണന്റെ പ്രചോദനം. ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും 9 വര്‍ഷം മുമ്പ് എടുത്ത തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ലെന്ന് ഇപ്പോള്‍ തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. മണ്ണിനെ പ്രണയിച്ച തന്റെ പാത മകന്‍ ഉണ്ണികൃഷ്ണനും പിന്തുടരുന്നതിന്റെ സന്തോഷം നെഞ്ചേറ്റിയാണ് അച്ഛന്‍ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് ഓര്‍ത്തെടുത്തപ്പോള്‍ കര്‍ഷകന്റെ കണ്ണുകള്‍ അഭിമാനത്താല്‍ വെട്ടിത്തിളങ്ങി.  

ഒന്നര ഏക്കര്‍ പാടശേഖരത്താണ് വൈവിധ്യമാര്‍ന്ന പച്ചക്കറി കൃഷി. വറ്റാത്ത ജലസമൃദ്ധമായ കിണറും അനുഗ്രമാണെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഡ്രിപ്പ് ഇറിഗേഷനാണ് ഇദ്ദേഹം പിന്തുടരുന്നത്. ഒപ്പം കൃത്യതാ കൃഷിയും. ചെടിക്കാവശ്യമായത് മനസറിഞ്ഞ് നല്‍കണം, അതു വിളവിലും പ്രതിഫലിക്കും… കര്‍ഷകന്റെ ആത്മവിശ്വാസമുള്ള വാക്കുകള്‍. മത്തന്‍, കുമ്പളം, തണ്ണിമത്തന്‍, പയര്‍, കയ്‌പക്ക, വെണ്ട, വിവിധ തരം പച്ചമുളകുകള്‍ എന്നിവയോടൊപ്പം തെങ്ങ്, ജാതി, കവുങ്ങ്, വാഴ കൃഷിയിലും വിജയപര്‍വ്വം തീര്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍. ആരോഗ്യമുള്ള മണ്ണില്‍ മാത്രമേ മികച്ച ചെടിയും ഉത്പന്നവുമുണ്ടാകൂ എന്നതാണ് ഈ അവാര്‍ഡ് ജേതാവിന്റെ ഭാഷ്യം.  

പൊള്ളാച്ചി, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിത്ത് കൊണ്ടുവരുന്നത്. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിരീതി. ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ പാടത്തും വീട്ടുപറമ്പിലുമായി വര്‍ഷത്തില്‍ ആറു തവണയായാണ് കൃഷിയിറക്കുന്നത്. അതു കൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ ഏതെങ്കിലും ഇനം പച്ചക്കറികളാല്‍ സമൃദ്ധമാണിവിടം. ഉല്പന്നങ്ങള്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യാന്‍ കരാറെടുത്തിട്ടുമുണ്ട് ഈ യുവ കര്‍ഷകന്‍. 2016ല്‍ കൈപറമ്പ് പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണനെ തേടി 2017ല്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡുമെത്തിയിരുന്നു. കൃഷിയിലെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഗുരുതുല്യനായ അച്ഛനും അതതു സമയങ്ങളില്‍ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും തന്റെ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും കൃഷിത്തോട്ടത്തിലെ സഹായികള്‍ക്കും സമര്‍പ്പിക്കുകയാണ് തനിക്കുള്ള എല്ലാ പുരസ്‌കാരങ്ങളുമെന്ന് ഉണ്ണികൃഷ്ണന്‍. കാര്‍ഷികവൃത്തിയിലെ സംശയങ്ങളുമായി ഇവിടെയെത്തുന്നവരും നിരവധിയാണ്. തന്നാലാവും വിധം അവരെയൊക്കെ സഹായിക്കാനും മടിക്കാറില്ല ഇദ്ദേഹം. ഭാര്യ ലതിയും പൂര്‍ണ പിന്തുണയുമായുണ്ട്. ആദിത്യ കൃഷ്ണയാണ് മകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

Kerala

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.​സി​ദ്ദി​ഖ്; ആരോപണം ശക്തം

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

Kerala

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

മദ്രസയിൽ ആൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തുടർക്കഥയാകുന്നു ; മൗലാന കുട്ടിയെ 36 തവണ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് , രണ്ട് പേർ അറസ്റ്റിൽ

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.