Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊങ്കാലപ്പെരുമയുടെ ആറ്റുകാല്‍

ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന പെണ്ണൊരുമയുടെ ആഘോഷം

കെ. ശശിധരന്‍ by കെ. ശശിധരന്‍
Mar 9, 2020, 04:00 am IST
in Samskriti

ആറ്റുകാല്‍ പൊങ്കാല. എല്ലാ ഉപമകള്‍ക്കുമപ്പുറത്തുള്ള മഹാവിസ്മയം. പൊങ്കാലയുടെ പാരാവാരം. ആറ്റുകാല്‍ പൊങ്കാല സ്ത്രീകൂട്ടായ്‌മയുടെ ലോകാതിശയമാണ്. പൊങ്കാലയെക്കുറിച്ച് പറയാറുള്ളത് കണ്ണകി ചരിതവുമായി ബന്ധപ്പെടുത്തിയാണ്.  

പാണ്ഡ്യരാജാവിനെ വധിച്ചശേഷം മധുരാപതി ചുട്ടെരിച്ച് കോപാകുലയായി വന്ന കണ്ണകിയെ സ്ത്രീ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ച് ശാന്തയാക്കിയെന്നാണ് ഐതിഹ്യം. എങ്കിലും കേരളത്തില്‍ എത്രയോ ഭദ്രകാളി ക്ഷേത്രങ്ങള്‍ ഉള്ളതില്‍ പൊങ്കാലപ്പെരുമകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയത് ആറ്റുകാല്‍മാത്രം. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമല എന്ന് ആറ്റുകാല്‍ അറിയപ്പെടുന്നത്.

സൂര്യോപാസനയുടെ ഭാഗമായാണ് ആദ്യകാലങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചിരുന്നത്. തെക്കന്‍ കേരളത്തില്‍ സൂര്യനമസ്‌കാരത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ പൊങ്കാല ഇട്ടിരുന്നു. ഇത് ആത്മസമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു. കൗളാചാര സമ്പ്രദായത്തിലുള്ള ആരാധനാരീതികളില്‍ നിവേദ്യമായി പായസമൊക്കെ വന്നത് പില്‍ക്കാലത്താണ്. താന്ത്രിക രീതികളിലുള്ള പൂജാവിധികളിലാണ് പാസയം നിവേദ്യത്തിലെ പ്രധാന ഇനമായി മാറിയത്.

പൊങ്കാല ഒരുക്കുന്നതിലും സമര്‍പ്പണത്തിലും ഭൗതികവും ആദ്ധ്യാത്മികവുമായ തലങ്ങളുണ്ട്. ഇതുപോലെ ബാഹ്യവും ആന്തരികവുമായ ഇടങ്ങള്‍ ഇതിനുണ്ട്. ഇതിനെ സ്തൂല-സൂക്ഷ്മാശംങ്ങളെന്ന് വ്യവിച്ഛേദിക്കാം. പൊങ്കാല അര്‍പ്പിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും  ഇതൊന്നുമറിയില്ല. എങ്കിലും അവര്‍ നിഷ്‌കാമഭക്തിയോടെ അമ്മയ്‌ക്കായി പൊങ്കാല അര്‍പ്പിക്കുന്നു. കൗളാചാരവിധികളില്‍ ഭക്തര്‍ക്ക് നേരിട്ട് ദേവതകള്‍ക്ക് നിവേദ്യം അര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ വൈദിക സമ്പ്രദായത്തില്‍  പൂജവിധികളുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതര്‍ക്കു മാത്രമേ നിവേദ്യസമര്‍പ്പണത്തിന് അധികാരമുള്ളൂ. ആറ്റുകാലില്‍ വൈദിക സമ്പ്രദായമാണ് ഇപ്പോള്‍ പിന്തുടുരന്നത്. ഈ സാഹചര്യത്തില്‍  അമ്മയ്‌ക്ക് നിവേദ്യമൊരുക്കി സമര്‍പ്പിക്കുന്നതിന് ഭക്തജനങ്ങള്‍ക്കുള്ള ഏകസന്ദര്‍ഭമാണ് പൊങ്കാലദിനം.  

പാവനമായ ആ കര്‍മത്തിന് ശാരീരികമായും മാനസികമായും മുന്നൊരുക്കങ്ങള്‍ ഏറെ ആവശ്യമാണ്. അമ്മ എന്ന സങ്കല്പത്തില്‍ അര്‍പ്പിക്കുന്ന പൊങ്കാലയ്‌ക്കായി ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പേ തന്നെ ശാരീരിക ശുദ്ധിയുടെ പ്രക്രിയകളും ആരംഭിക്കും. പലരും പലതരത്തിലാണ് വ്രതം പരിപാലിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ വ്രതം ആരംഭിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും.

പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതില്‍ ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കാമം, ക്രോധം, ലോഭം, മതം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങള്‍ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. മണ്‍കലം മനുഷ്യശരീരമാണ്. അതില്‍ അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. ഇതിലൂടെ ദുഷ്ടവികാരങ്ങള്‍ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അര്‍പ്പിക്കുന്നിന്റെ പൊരുള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

India

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.