Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ വകുപ്പിന്റെ സത്യവാങ്മൂലം നുണ; അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ജയ്‌സിങ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ പീഡിയാട്രിക് വെന്റിലേറ്ററും ഐസിയുവും സ്ഥാപനിക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന് കോടതി നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍, പീഡിയാട്രിക് ഐസിയുവും വെന്റിലേറ്ററും മിക്ക ആശുപത്രികളിലും ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 11:10 am IST
in Kerala

കൊച്ചി: വനിതാ മുഖ്യമന്ത്രിയാകുമെന്ന പുകഴ്‌ത്തലുകള്‍ക്കിടയില്‍, മന്ത്രി കെ.കെ. ശൈലജ നയിക്കുന്ന ആരോഗ്യവകുപ്പിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. അതും, ഹൈക്കോടതി. ആരോഗ്യ വകുപ്പിന്റെ  ആരോഗ്യമാണ് വിഷയം. കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.  

സര്‍ക്കാര്‍ ആശുപത്രികള്‍ ഹൈടെക് ആക്കിയെന്ന ച്രചാരണങ്ങള്‍ നടക്കുന്നതിനിടെ, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് യഥാര്‍ഥാവസ്ഥ റിപ്പോര്‍ട്ടു ചെയ്യാന്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കുളത്തൂര്‍ ജയ്‌സിങ് എന്ന ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഷാജി.

പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ജയ്‌സിങ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ പീഡിയാട്രിക് വെന്റിലേറ്ററും ഐസിയുവും സ്ഥാപനിക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന് കോടതി നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍, പീഡിയാട്രിക് ഐസിയുവും വെന്റിലേറ്ററും മിക്ക ആശുപത്രികളിലും ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, സത്യവാങ്മൂലം തെറ്റാണെന്ന് ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെ കോടതിയെ ധരിപ്പിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, മട്ടാഞ്ചേരി കുട്ടികളുടെയും വനിതകളുടെയും ആശുപത്രി, താമരശ്ശേരി-കുറ്റിയാടി താലൂക്ക് ആശുപത്രികള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സംവിധാനങ്ങളുണ്ടെന്ന സര്‍ക്കാര്‍ വാദം വിവരാവകാശ രേഖ പ്രകാരം ശരിയല്ലെന്ന് ബോധ്യമായതായി അഡ്വ. ആര്‍. ഗോപന്‍ ഹര്‍ജിക്കാരനു വേണ്ടി കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വയനാട് ജില്ലാ സെഷന്‍ ജഡ്ജിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. ഔദ്യോഗിക രേഖകള്‍ ജില്ലാ ജഡ്ജിക്ക് കൈമാറാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഇനി മാര്‍ച്ച് 23 ന് കേള്‍ക്കും.

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.