Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഎഎ വിരുദ്ധ പ്രക്ഷോഭം; അക്രമികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി യുപി സര്‍ക്കാര്‍

സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അക്രമികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കലാപത്തില്‍ 1.55 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 10:28 am IST
in India

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരുടെ പേരും മറ്റു വിവരങ്ങളും യുപി സര്‍ക്കാര്‍ പരസ്യപ്പെടുത്തി. ലഖ്‌നൗ നഗരത്തില്‍ ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ചാണ് ഇവ പരസ്യപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അറിവിലേക്കായാണ് ആരോപണ വിധേയരായവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുക്കുന്നത്.  

ഡിസംബര്‍ 19ന് സിഎഎ വിരുദ്ധ കലാപം നടത്തുകയും പൊതുജനങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും, വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ വിവരങ്ങളാണ് ഹോര്‍ഡിങ്‌സുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്‍. ദാരാപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും, മേല്‍വിലാസവും അടങ്ങുന്ന വിശദ വിവരങ്ങളാണ്് ഹോര്‍ഡിങ്‌സിലുള്ളത്.  

സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനം  കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അക്രമികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കലാപത്തില്‍ 1.55 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.  

ഹസ്രക്ഗഞ്ച്. ഥാകുര്‍ഗഞ്ച്, ഹസന്‍ഞ്ച്, ഖ്വയ്‌സര്‍ ബാഗ് പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സിഎഎ വിരുദ്ധ ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതുമായിബന്ധപ്പെട്ട് 57 പേരെ തിരിച്ചറിഞ്ഞു. കൂടാതെ ഥാകുര്‍ഗഞ്ചിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരനെന്ന് കരുതുന്ന പത്ത് പേരില്‍ നിന്നും ഖ്വയ്‌സര്‍ബാഗില്‍ നിന്ന് ആറ് പേരില്‍ നിന്നുമായി 69 ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കാനും ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി.

അതേസമയം പേര് വിവരങ്ങള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് പരസ്യെപ്പടുത്തിയതിന് അപകീര്‍ത്തിപ്പെടുത്തലിന് കേസ് നല്‍കുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദാരാപുരി അറിയിച്ചു. കലാപവുമായി തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഹോര്‍ഡിങ് സ്ഥാപിച്ച് പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ദാരാപുരി അറിയിച്ചു.  

Tags: സര്‍ക്കാര്‍up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

India

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.