Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമ വിരുദ്ധമായി 46 കോടി തട്ടിയെടുത്തതായി ആരോപണം; ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 09:51 am IST
in India

മുംബൈ :  നിയമ വിരുദ്ധമായി പണം തട്ടിയെടുത്തെന്ന കേസില്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്. ബുധനാഴ്‌ച്ച രാത്രിയോടെയാണ് തെരച്ചില്‍ നടത്തിയത്.തുടര്‍ന്ന് ബല്ലാര്‍ എസ്റ്റേറ്റിലെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തു. അതിനുശേഷം അറസ്റ്റ് ചെയ്തതായും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.  

നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഒരു ട്രാവല്‍ കമ്പനിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. നാല് മണിക്കൂറോളമാണ് ഇരുവരേയും ചോദ്യം ചെയ്തത്.  

എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വേയ്‌സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ജെറ്റ് എയര്‍വേയ്‌സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. വിദേശപണമിടപാട് നിയമമായ ഫെമ അനുസരിച്ചാണ് അന്വേഷണം നടത്തിയകതും നരേഷ് ഗോയലിന്റെ പേരില്‍ കേസ്സ് എടുത്തിരിക്കുന്നതുമെന്നാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറിയിച്ചത്. . അന്വേഷണത്തിന്റെ ഭാഗമായി ഗോയലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.

ഗോയലിനെക്കൂടാതെ ഭാര്യയേയും മകനേയും അന്വേഷണസംഘം വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.

കഴിഞ്ഞ 12 വര്‍ഷത്തെ ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ് വകുപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.  

Tags: നരേഷ് ഗോയല്‍ജെറ്റ് എയര്‍വേയ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ജെറ്റ് എയര്‍വേയ്സിന്റെ പുനരാരംഭത്തിന് കരുത്ത് പകരാന്‍ ഐബിഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ; ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.