Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രധാനമന്ത്രി കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടി വേണം: ബിജെപി

ഒരു വര്‍ഷം ആറായിരം രൂപ കിട്ടുന്ന ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരികയാണ്.

Janmabhumi Online by Janmabhumi Online
Feb 29, 2020, 12:51 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: കിസാന്‍ ക്രഡിറ്റ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കര്‍ഷകരും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ അര്‍ഹരാണ്. ഒരു വര്‍ഷം ആറായിരം രൂപ കിട്ടുന്ന ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരികയാണ്. എന്നാല്‍ ബാങ്ക് അധികൃതര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കുകയാണെന്നും വിനോദ് കുമാര്‍ കുറ്റപ്പെടുത്തി.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ 4 ശതമാനം മാത്രം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഇതിനായുള്ള അപേക്ഷ ഫോറം ബാങ്ക് വഴി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും പരസ്യങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ അപേക്ഷകരെ ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചും നിരുത്സാഹപ്പെടുത്തിയും തിരിച്ചയക്കുകയാണ്.

നികുതി അടച്ച രശീതും ലൊക്കേഷന്‍ സ്‌കെച്ചും മാത്രമേ അപേക്ഷയോടൊപ്പം ആവശ്യമുള്ളൂ. എന്നാല്‍ ഭൂമിയുടെ അസ്സല്‍ രേഖകള്‍ ബാങ്കില്‍ ഏല്‍പ്പിക്കണമെന്നും ഒരേക്കര്‍ ഭൂമിക്ക് ഒരു ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ മടക്കി അയക്കുകയാണ്. കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉത്തരവില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1. 64 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് വേണ്ടെന്നും ഉത്തരവിലുണ്ട്.  

ബാങ്ക് അധികതരുടെ നിഷേധാത്മക നിലപാട് മൂലം കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലായിട്ടുണ്ട്.  അന്ധമായ ബിജെപി വിരോധവും മോദി വിരോധവുമുള്ള ഉദ്യോഗസ്ഥ ലോബിയുടെ നിലപാടാണ് ഈ നിഷേധത്തിന്റെ പിന്നിലുള്ളത്. ബാങ്ക് ഉദേ്യാഗസ്ഥന്മാരുടെ കര്‍ഷകദ്രോഹ നിലപാടിനെതിരെ നടപടി വേണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.  

Tags: Kisan Credit Card Scheme
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

India

വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി അഞ്ച് ലക്ഷമാക്കി

Agriculture

കൃഷി വകുപ്പിന്റെ ബജറ്റ് ആറു വര്‍ഷത്തിനിടെ ആറ് മടങ്ങ് വര്‍ധിച്ചു; ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നല്‍കി

India

കാര്‍ഷിക മേഖലയ്‌ക്ക് കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാര്‍; 1.22 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

നിര്‍മ്മിത ബുദ്ധി കാരണം 75 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

കസ്റ്റഡിലെടുത്ത ആള്‍ക്ക് മര്‍ദ്ദനമേറ്റന്നെ കണ്ടെത്തലില്‍ പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies