Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂക്ഷവിമര്‍ശനം ഉന്നയിച്ച് അമിത് ഷാ; പ്രതിപക്ഷം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

പൗരത്വ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. പൗരത്വം നല്‍കാനുള്ള പുതിയ ഭേദഗതിയാണ് നിയമമാക്കിയത്. പൗരത്വം നല്‍കുകയാണ് സിഎഎ ചെയ്യുന്നതെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം പോലെ പൗരത്വം നഷ്ടപ്പെടുത്തുകയല്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അക്രമമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:00 am IST
in India

ഭുവനേശ്വര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം രാജ്യമാകെ കള്ളപ്രചാരണവും പ്രകോപനവും സൃഷ്ടിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഎസ്പി, എസ്പി, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കള്ള പ്രചാരണം നടത്തുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് മമത ബാനര്‍ജിയുടെ വാദം. ഇത്തരത്തിലുള്ള നുണകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകണമെന്നും ഭുവനേശ്വറില്‍ നടന്ന പൊതുപരിപാടിയില്‍ അമിത് ഷാ വ്യക്തമാക്കി.  

പൗരത്വ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. പൗരത്വം നല്‍കാനുള്ള പുതിയ ഭേദഗതിയാണ് നിയമമാക്കിയത്. പൗരത്വം നല്‍കുകയാണ് സിഎഎ ചെയ്യുന്നതെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം പോലെ പൗരത്വം നഷ്ടപ്പെടുത്തുകയല്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അക്രമമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകരുതെന്നും അമിത് ഷാ പറഞ്ഞു. ദല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നാലെയാണ് നുണകളില്‍ ആകൃഷ്ടരായി പ്രകോപിതരാകരുതെന്ന അമിത് ഷായുടെ ആഹ്വാനം.  

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച ആഭ്യന്തര മന്ത്രി, സുപ്രീംകോടതിയില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്റെ വാതിലുകള്‍ തുറന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉടനെ തന്നെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം ഉയരും. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.  

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ഒഡീഷയിലെ ജനങ്ങള്‍ തന്ന പിന്തുണയ്‌ക്ക് നന്ദി. 21 ശതമാനം വോട്ടില്‍നിന്ന് 2019ല്‍ 38.4 ശതമാനമായി ബിജെപിയുടെ വോട്ടുനില വളര്‍ന്നു. ഏകദേശം 91 ലക്ഷം വോട്ടാണ് ഒഡീഷയില്‍ ലഭിച്ചത്. അടുത്ത ലക്ഷ്യം ഒഡീഷയില്‍ ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ന് ഒഡീഷയുടെ ശബ്ദം പുറത്തുവരുന്നത് ബിജെപി പ്രതിനിധികളിലൂടെയാണ്. പ്രധാന പ്രതിപക്ഷ സ്ഥാനത്തുനിന്ന് പോലും സംസ്ഥാനത്ത് കോണ്‍ഗ്രസ് പടിയിറങ്ങി. പ്രതിപക്ഷമായുള്ള ബിജെപിയുടെ കടന്നുവരവ് പുതിയ മാറ്റത്തിന്റെ തുടക്കമാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വികസനമെന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ഒഡീഷയുടെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.  

അമിത് ഷായ്‌ക്കൊപ്പം മമത, നിതീഷ് , നവീന്‍

ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.  കൗണ്‍സിലില്‍ ഉള്‍പ്പെട്ട ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ യോഗത്തില്‍ പങ്കെടുത്തില്ല.  

നവീന്‍ പട്‌നായിക്കിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. ബംഗാളിനു ലഭിക്കാനുള്ള അമ്പതിനായിരം കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ദല്‍ഹിയിലെ കലാപത്തില്‍ ആശങ്കയുണ്ടെന്ന് യോഗത്തില്‍ മമത പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് മമത യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവെക്കണം എന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യത്തോടു യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആദ്യം പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെ രാഷ്‌ട്രീയം പിന്നെ ചര്‍ച്ച ചെയ്യാം എന്നായിരുന്നു മമതയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.