Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

സാമൂഹ്യ വനവത്കരണത്തിന്റെ പേരില്‍ തുലയ്‌ക്കുന്നത് കോടികള്‍

ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ് വിവിധ പദ്ധതികളില്‍ കൂടി വച്ചു പിടിപ്പിപ്പിക്കുന്നത്. ഓരോ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതും നടപ്പിലാവാറില്ല.

നീരജ് ജി.ജി by നീരജ് ജി.ജി
Feb 26, 2020, 10:32 am IST
in Environment

തിരുവനന്തപുരം: സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത് കോടികള്‍. എന്നാല്‍ നട്ടു പിടിപ്പിച്ച വ്യക്ഷത്തൈകളുടെ പരിപാലനത്തെ സംബന്ധിച്ച് വനംവകുപ്പിന് യാതൊരു അന്വേഷണവുമില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും കോടികള്‍ തുലച്ച് ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ നടും.  2018-19ല്‍ 14 ജില്ലകളിലായി  11 കോടി രൂപയാണ് വനവത്കരണത്തിന്  സര്‍ക്കാര്‍ ചെലവിട്ടത്.  2017-18ല്‍ 11 കോടി 92 ലക്ഷം രൂപയും 2016-17ല്‍ 12 കോടി 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്.

എന്റെ മരം, നമ്മുടെ മരം, ഹരിത തീരം, വഴിയോര തണല്‍, ഹരിത കേരളം തുടങ്ങി നിരവധി പദ്ധതികളാണ് വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവിഷ്‌കരിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് സമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ അരങ്ങേറുന്നത്.  

ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ് വിവിധ പദ്ധതികളില്‍ കൂടി വച്ചു പിടിപ്പിപ്പിക്കുന്നത്. ഓരോ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതും നടപ്പിലാവാറില്ല.

എന്റെ മരം, നമ്മുടെ മരം എന്ന പദ്ധതിവഴി വിദ്യാര്‍ഥികള്‍ മുഖേനയാണ് വൃക്ഷ ത്തെകള്‍ വച്ചു പിടിപ്പിക്കല്‍ എന്ന  പദ്ധതി നടപ്പാക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് തൈകളാണ് ഓരോ വര്‍ഷവും  വിതരണം ചെയ്യുന്നത്. ഇതില്‍ എത്ര ശതമാനം വൃക്ഷതൈകള്‍ വളരുന്നുണ്ടെന്ന് എന്നതിനെക്കുറിച്ച് വനം വകുപ്പിനും കണക്കില്ല. സ്‌കൂള്‍ അധികൃതര്‍ക്കും  ഇല്ല.

2018-19 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒരു കോടി 28 ലക്ഷം രൂപ രണ്ടാമത് എറണാകുളം ജില്ല. ഒരു കോടി നാലു ലക്ഷം രൂപ. വൃക്ഷതൈകള്‍ വച്ച് പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ  വയനാട് ജില്ലയിലാണ് കുറവ്-22 ലക്ഷം.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സാമൂഹിക വനവത്കരണ വിഭാഗവും സന്നദ്ധ സംഘടനകളും മതസംഘടനകളും വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതി സംഘടനകളുമെല്ലാം ചേര്‍ന്ന് ഓരോ ജൂണ്‍ മാസങ്ങളിലും അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകള്‍ കേരളത്തിന്റെ തെരുവോരങ്ങളിലു മറ്റ് പ്രദേശങ്ങളിലും  നടുന്നുവെന്നാണ്  കണക്ക്.  

എന്നാല്‍ ഇവയുടെ അവസ്ഥയെന്തെന്ന്  ആര്‍ക്കും വ്യക്തമായ വിവരങ്ങളില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും ഇതേ സ്ഥലത്ത് തന്നെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കും. ഈ വൃക്ഷതൈകള്‍ക്കും ദുരവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.