Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടാം തസ്തികയ്‌ക്ക് ആറ് വിദ്യാര്‍ഥികള്‍; 4,000 അധ്യാപകര്‍ ആശങ്കയില്‍

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും.

അനൂപ് ജി. by അനൂപ് ജി.
Feb 25, 2020, 10:37 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: സ്‌കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആറ് വിദ്യാര്‍ഥികള്‍ വര്‍ധിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം നടപ്പാകുന്നതോടെ എയ്ഡഡ് സ്‌കൂളുകളില്‍ നാലായിരത്തോളം അധ്യാപകര്‍ അധികമായേക്കും. അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം കഴിയുമ്പോള്‍  രണ്ടാം തസ്തികയ്‌ക്ക് 36 കുട്ടികള്‍ എന്ന മാന്ത്രിക സംഖ്യയിലെത്തിയില്ലെങ്കില്‍ അധ്യാപകര്‍ പുറത്താകാം. 

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തില്‍ വരുന്ന അധ്യയന വര്‍ഷം ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാനും കുട്ടികളുടെ എണ്ണം തികയ്‌ക്കുന്നതിനുമായി അധ്യാപകര്‍ ഇപ്പോഴേ നെട്ടോട്ടം ആരംഭിച്ചു.  

നിലവില്‍ നിയമന അംഗീകാരം ലഭിച്ചവരെ നിര്‍ദേശം ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ പ്രശ്‌നമായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് കുട്ടികളുടെ എണ്ണം തികയ്‌ക്കാന്‍ അധ്യാപകര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നടക്കം കനത്ത മത്സരം അതിജീവിച്ച് വേണം കുട്ടികളെ എയ്ഡഡ് സ്‌കൂളിലെത്തിക്കാന്‍.  

ഒന്നു മുതല്‍ അഞ്ച് കുട്ടികള്‍ വരെ വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ തസ്തികയില്‍ നിയമനം നേടിയവരാണ് മുള്‍മുനയില്‍. ഈ അധ്യായന വര്‍ഷം 31 കുട്ടികള്‍ക്ക് പകരം 36 കുട്ടികള്‍ ഇല്ലെങ്കില്‍ ഇവരുടെ നിയമനം തുലാസിലാകും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സൃഷ്ടിച്ച തസ്തികയില്‍ നടത്തുന്ന നിയമനങ്ങള്‍ തടയുക മാത്രമാണ് ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍  പറയുന്നു.

അതേസമയം, 2009 ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായി അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം മാത്രമാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് മാനേജുമെന്റുകളുടെ വാദം.  

എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നിയമവിരുദ്ധമായി അധിക നിയമനങ്ങള്‍ നടത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും നിയമാനുസൃതം  നിയമിതരായ നിരവധി അധ്യാപകര്‍ക്ക് ഇപ്പോഴും നിയമനാംഗീകാരം നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അനുമതി മുന്‍കൂര്‍ വാങ്ങി ഒഴിവു തസ്തികകളിലും പുതിയ തസ്തികകളിലും അധ്യാപക നിയമനം നടത്തിയാല്‍ നിരവധി സ്‌കൂളുകളില്‍ അധ്യാപകരില്ലാതെ കുട്ടികള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും മാനേജുമെന്റുകള്‍ വാദിക്കുന്നു.

Tags: teachersstudent
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Thiruvananthapuram

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

Kerala

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

Kerala

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

Kerala

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies