Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

പാചക വാതക വില: പ്രചരിപ്പിക്കുന്നത് കള്ളം

മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:09 am IST
in Fact Check

കൊച്ചി: മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്.  

പാചക വാതക വില 144 രൂപ കൂട്ടി. അതിനൊപ്പം പാചക വാതക സബ്‌സിഡി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ വര്‍ധന ഏഴു രൂപ മാത്രമായി. 137 രൂപ കൂട്ടിയ സബ്‌സിഡിയായി അക്കൗണ്ടില്‍ മടക്കി ലഭിക്കും. ഇതുവരെ  154 രൂപ സബ്‌സിഡിയായിരുന്നത് ഇരട്ടിയോളമെത്തി 292 രൂപയാക്കി. ഇതു മറച്ചുവച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.

അതായത് കൂട്ടിയ വിലയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം 144 രൂപയില്‍ 137 രൂപയടക്കം 292 രൂപ  സബ്‌സിഡിയായി മടക്കി നല്‍കുകയാണ് എണ്ണക്കമ്പനികള്‍.  

തുക കൂട്ടാതിരുന്നാല്‍ പോരെ?  

കൂട്ടിയ തുക സബ്‌സിഡിയായി  തിരികെ നല്‍കുന്നുണ്ടെങ്കില്‍ കൂട്ടി വാങ്ങാതിരുന്നാല്‍ പോരേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:  

പാചക വാതകത്തിന്റെ എന്നല്ല, ഏതു വസ്തുവിന്റെയും വിലകൂട്ടിയാല്‍ അത് എല്ലാ വിഭാഗത്തിനും ബാധകമാണ്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവര്‍ക്ക് അത് മടക്കി നല്‍കും. സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മടക്കി നല്‍കുകയുമില്ല. എല്ലാത്തിനും കൃത്യമായ രേഖകളും വേണം.  

മുമ്പ് ഇത്തരം സബ്‌സിഡികള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നിരുന്നത്. ഇപ്പോള്‍ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതായി, ബിപിസിഎല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സബ്‌സിഡി അര്‍ഹതയുളള ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. അതു സംബന്ധിച്ച രേഖകളും മറ്റും പരിശോധിച്ച്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിലൂടെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി ഇപ്പോള്‍ ലഭിക്കുന്നത്. 2008ല്‍ നിലവില്‍വന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരമാണ് ഇത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.