Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 209

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 15, 2020, 04:38 am IST
in Samskriti

ഋഗ്വേദത്തിലെ ഏറ്റവും ആദ്യത്തെ മന്ത്രങ്ങള്‍ രൂപീകരിച്ചതിനു ശേഷമാണ് അഥര്‍വവേദം ക്രോഡീകരിക്കപ്പെട്ടത് എന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് ദാസ്ഗുപ്തയുടെ അഭിപ്രായം. രോഗശമനം, ദുരിതനിവാരണം, ശത്രുനാശം എന്നിവയ്‌ക്കായി മന്ത്രപ്രയോഗ(ഹോമം, എലസ്സ്്)ങ്ങളെ ഭാരതീയര്‍ ആശ്രയിക്കാത്ത ഒരു കാലവും മിക്കവാറും ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനു കാരണമായി ദാസ്ഗുപ്ത പറയുന്നത്. ഋഗ്വേദം തന്നെ അത്തരംമാന്ത്രികച്ചടങ്ങുകളുടെ ഒരു പ്രത്യേക തരത്തിലുള്ള വികാസത്തിന്റെ ഫലമാകാനാണ് സാധ്യത. ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെ നിവാരണം ചെയ്യാന്‍ നിത്യേന എന്ന വണ്ണം ഇവയെ ജനങ്ങള്‍ ആശ്രയിച്ചുപോന്നതിനാല്‍ ഇത്തരം ആഥര്‍വണപ്രയോഗങ്ങള്‍ക്ക് ജനമനസ്സില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഋഗ്വേദത്തില്‍ പറയുന്ന യാഗങ്ങള്‍ അതീവ വിരളമായ ഈ കാലത്തുപോലും ആഥര്‍വണപ്രയോഗങ്ങളും അതിന്റെ തുടര്‍ച്ചയായ ആധുനികതാന്ത്രികപ്രയോഗങ്ങളും മിക്കവാറും എല്ലാ വിഭാഗം ഹിന്ദുക്കളുടെ ഇടയിലും സാധാരണമാണെന്നു കാണാം. ആധുനികവിദ്യാഭ്യാസം നേടിയവരും ശാസ്ത്രജ്ഞന്മാരും വൈദേശികമതാചാരവിശ്വാസങ്ങള്‍  പിന്തുടരുന്നവരും ഇവയില്‍ ആകൃഷ്ടരാണെന്നു കാണാം. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്ന ആചാര്യന്മാരുടെ, പുരോഹിതന്മാരുടെ പ്രധാനവരുമാനം രോഗനിവാരണം, കേസു ജയിക്കല്‍, ദുരിതശമനം, പുരുഷസന്താനലബ്ധി, ശത്രുനാശം തുടങ്ങിയവയ്‌ക്കുള്ള സ്വസ്ത്യയനം, പ്രായശ്ചിത്തം, ഹോമം, പൂജാ എന്നിവ നടത്തിക്കൊടുക്കുന്നതിലൂടെയാണെന്നും കാണാം. മൂവായിരം, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രപൂതമായ യന്ത്രധാരണവും മറ്റും എത്രമാത്രം സാര്‍വത്രികമായിരുന്നുവോ അതേ പോലെ ഇന്നു തുടരുന്നു. സര്‍പ്പദംശനം, ശുനകദംശനം മുതലായവയ്‌ക്കു പോലും ഇത്തരം ജപിച്ചുകെട്ടലും മറ്റും പിന്തുടരുന്ന പ്രവണതയെ ചെറുക്കാന്‍ വൈദ്യന്മാര്‍ക്കും കഴിയുന്നില്ല. നിഗൂഢങ്ങളായ ചടങ്ങുകള്‍ക്കും യന്ത്രങ്ങള്‍ക്കും മറ്റും അതീന്ദ്രിയശക്തികളുണ്ടെന്ന വിശ്വാസം ഹിന്ദുക്കളുടെ ഒരു പ്രത്യേകതയായി കരുതേണ്ടിയിരിക്കുന്നു. പലപ്പോഴും ഇത്തരം വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയും ആധ്യാത്മികതയായി സാധാരണഹിന്ദുകുടുംബങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ട് ഋഗ്വേദമന്ത്രങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുന്നതിനു മുമ്പുതന്നെ ഇത്തരം ആഥര്‍വണമന്ത്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം. അഥര്‍വവേദം ഇന്നു കാണുന്ന തരത്തില്‍ ആയപ്പൊഴേക്കും അതില്‍ തത്വചിന്താപ്രാധാന്യമുള്ള ചില മന്ത്രങ്ങളും ചേര്‍ക്കപ്പെട്ടു. അവ ഭൂരിഭാഗം മന്ത്രങ്ങളില്‍ നിന്നും ആശയപരമായ വ്യത്യസ്തത പുലര്‍ത്തുന്നതായി കാണാം. ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്നതിനും മറ്റു പല പ്രയോജനങ്ങള്‍ നേടുന്നതിനും അഥര്‍വവേദം രാജാക്കന്മാര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നതിനാല്‍ രാജപുരോഹിതന്മാര്‍ ആഥര്‍വണക്രിയകളില്‍ വൈദഗ്ധ്യം നേടണമായിരുന്നു എന്നു സായണന്‍ പറയുന്നുണ്ട്.

സാധാരണഗൃഹസ്ഥന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ക്രിയകളുതകുമെന്നതിനാല്‍ ഗൃഹ്യസൂത്രങ്ങള്‍ ഇവയില്‍ പലതിനേയും ഉള്‍ക്കൊണ്ടു. അഥര്‍വവേദത്തിന്റെ ഏറ്റവും പ്രാചീനമായ പേര് അഥര്‍വ ആംഗിരസ്സ് എന്നായിരുന്നു. ഈ പേരില്‍നിന്നും അഥര്‍വഋഷിയുടേതും അംഗിരസ്സിന്റേയും ആയ രണ്ടു വിഭാഗം മന്ത്രങ്ങള്‍ അതില്‍ അടങ്ങിയിട്ടുള്ളതായി പില്‍ക്കാലത്തു കരുതപ്പെട്ടു. അഥര്‍വണന്റെ മന്ത്രങ്ങള്‍ ശാന്തി, പൗഷ്ടിക, ഭേഷജകര്‍മ്മങ്ങള്‍ക്കുള്ളതാണെന്നും അംഗിരസ്സിന്റേതായ മന്ത്രങ്ങള്‍ ആഭിചാരം മുതലായ ഘോരകര്‍മ്മങ്ങള്‍ക്കുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു.

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.