Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവാസികള്‍ക്കുള്ള നികുതി നിര്‍ദ്ദേശം

ഒരു പ്രവാസിയുടെ ഇന്ത്യയിലെ താമസത്തിന്റെ ദൈര്‍ഘ്യമനുസരിച്ചാണ് അയാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് കണക്കാക്കുന്നത്. അതിന്‍ പ്രകാരം, ഒരു സാമ്പത്തികവര്‍ഷം ഒരാള്‍ ആറുമാസമോ അഥവാ കൃത്യമായി പറഞ്ഞാല്‍ 182 ദിവസമോ ഇന്ത്യയില്‍ ഉണ്ടായിരുന്നാലും; കണക്കാക്കപ്പെടുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തൊട്ട് മുമ്പുള്ള നാലു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചാല്‍ ആദായ നികുതി നിയമമനുസരിച്ച് അയാള്‍ ഇന്ത്യന്‍ റസിഡന്റ് ആയിട്ടാണ് പരിഗണിക്കപ്പെടുക

Janmabhumi Online by Janmabhumi Online
Feb 8, 2020, 03:25 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വിദേശ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആദായ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ വിദേശ വരുമാനം ഉപയോഗിച്ച് അവര്‍ ഇന്ത്യയില്‍ നടത്തുന്ന വാണിജ്യ വ്യവസായങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനും, കെട്ടിട വാടകയിനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനും അവര്‍ നികുതിയടയ്‌ക്കാന്‍ ബാധ്യസ്ഥരാണ്. 2020ലെ ഫിനാന്‍സ് ബില്‍ പ്രകാരം, വിദേശത്ത് നികുതി ബാധ്യതയില്ലാത്ത വിദേശ ഇന്ത്യക്കാരെ ആദായ നികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്നവരായിട്ടാണ് കണക്കാക്കുന്നത്.

ഒരു പ്രവാസിയുടെ ഇന്ത്യയിലെ താമസത്തിന്റെ ദൈര്‍ഘ്യമനുസരിച്ചാണ് അയാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് കണക്കാക്കുന്നത്. അതിന്‍ പ്രകാരം, ഒരു സാമ്പത്തികവര്‍ഷം ഒരാള്‍ ആറുമാസമോ അഥവാ കൃത്യമായി പറഞ്ഞാല്‍ 182 ദിവസമോ ഇന്ത്യയില്‍ ഉണ്ടായിരുന്നാലും; കണക്കാക്കപ്പെടുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തൊട്ട് മുമ്പുള്ള നാലു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചാല്‍ ആദായ നികുതി നിയമമനുസരിച്ച് അയാള്‍ ഇന്ത്യന്‍ റസിഡന്റ് ആയിട്ടാണ് പരിഗണിക്കപ്പെടുക.

ഫിനാന്‍സ് ബില്ലിന്റെ ഈ വകുപ്പ് പ്രകാരം ഇന്ത്യയിലെ താമസക്കാരായി കണക്കാക്കപ്പെടുന്ന വിദേശ ഇന്ത്യക്കാരുടെ ആഗോള ആദായത്തിന് അവര്‍ ഇന്ത്യയില്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ അത് ഇന്ത്യന്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനമാകാന്‍ പാടില്ല. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. നികുതി ബാധ്യതകളില്‍ നിന്നും ബോധപൂര്‍വമുണ്ടാക്കുന്ന പഴുതുകളിലൂടെ നികുതി നിഷേധം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ്. പഴുതുകളടച്ചുള്ള നികുതി സമ്പ്രദായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യു.എ.ഇ പോലുള്ള നിരവധി വിദേശ രാജ്യങ്ങളിലും വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള ആഗോള വരുമാനമുപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്‌ക്കാതിരിക്കുന്ന പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നില്ല എന്നതാണ് ഇതിന് അവര്‍ ചൂണ്ടിക്കാണുന്ന ഒരു കാരണം. സര്‍ക്കാരിന്റെ നയം വളരെ വ്യക്തമാണ്. ഏത് വരുമാനമുപയോഗിച്ചാലും, അതിന് ഇന്ത്യയില്‍ ലഭിക്കുന്ന ആദായത്തിന് ഇവിടെ നികുതി അടയ്‌ക്കേണ്ടതാണ്. വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് ഇവിടെ ആദായ നികുതിയടയ്‌ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല.

വിദേശത്ത് നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാദ്ധ്യതയെക്കുറിച്ചുള്ള സംശയത്തെക്കുറിച്ച് ധനമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ വരുമാനത്തിന് നികുതി വേണ്ട. പ്രവാസികള്‍ ഇന്ത്യയിലെ വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. വിദേശ ഇന്ത്യക്കാരായാലും, സ്വദേശത്ത് സ്ഥിരതാമസമാക്കിയവരായാലും സ്വന്തം വരുമാനത്തിന് ഇളവുകള്‍ കഴിഞ്ഞുള്ള നികുതി അടയ്‌ക്കേണ്ടത് ഏത് പൗരന്റേയും പ്രാഥമിക കടമയാണ്. പൂമ്പാറ്റകള്‍ പൂവിനെ നോവിക്കാതെ പൂവില്‍ നിന്നും തേന്‍ നുകരുന്നത് പോലെ സ്വാഭാവികമായി വേണം സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കേണ്ടത് എന്നാണ് ചാണക്യന്‍ വ്യക്തമാക്കുന്നത്. അതുപോലെ സാധാരണക്കാരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലളിത മാര്‍ഗത്തിലൂടെ  കൂടുതല്‍  നികുതി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറും മൂന്ന് കോടി ജനങ്ങള്‍ മാത്രമെ നികുതി കൊടുക്കുന്നുള്ളു എന്നതാണ് വാസ്തവം. മൊത്തം നികുതി വരുമാനം ഇന്ത്യന്‍ ജിഡിപിയുടെ രണ്ടര ശതമാനം മാത്രമെ വരുന്നുള്ളൂ എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു കോടിക്കു മീതെ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം ഒന്നര ലക്ഷം മാത്രമാണെന്നത് ഇന്ത്യന്‍ നികുതി സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. പത്ത് ലക്ഷത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളില്‍ 80 ശതമാനവും ഒന്നുകില്‍ നഷ്ടത്തിലായവയും അല്ലെങ്കില്‍ അല്‍പ വരുമാനത്തിന്റെ ഉടമകളുമാണ്. വര്‍ഷങ്ങളായി ഇവിടെ നില നില്‍ക്കുന്ന നികുതി പിരിവിലെ ഈ ദുസ്ഥിതിയില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാനുള്ള ഒരു ശ്രമമാണ്  ധനമന്ത്രി തന്റെ രണ്ടാമത്തെ ബജറ്റില്‍ നടത്തിയിരിക്കുന്നത് അവസാനിച്ചു.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രഫസറും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ HIL INDIA LIMITED ന്റെ മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)

Tags: NRInirmalaസീതാരാമന്‍നിര്‍മ്മലincometax
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുങ്ങി തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും, ഇറക്കുമതി ചുങ്കം ചുമത്തും

World

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് 5% നികുതി ഏർപ്പെടുത്തും; നിർണായക തീരുമാനവുമായി യുഎസ്

Kerala

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

India

പലിശനിരക്ക് കുറ‍ച്ച റിസര്‍വ്വ് ബാങ്ക് നടപടി: ആഗോള അസ്ഥിരതകള്‍ക്കിടയില്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ഇത് ആശ്വാസമായി: നിര്‍മ്മല സീതാരാമന്‍

Article

കേരളം ഭാരതത്തില്‍ അല്ലേ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies