Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബജറ്റ് ദിനത്തില്‍ തന്നെ കോട്ടയം ടെക്‌സ്റ്റൈല്‍സിന് താഴ് വീണു, പൂട്ടിയത് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ നാലാമത്തെ മില്ല്

രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നില്ല. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്ന് ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Feb 8, 2020, 11:46 am IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

ഏറ്റുമാനൂര്‍ : കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ  കീഴിലുള്ള വേദഗിരിയിലെ സ്പിന്നിങ് മില്ലായ കോട്ടയം ടെക്‌സ്റ്റൈല്‍സ് ലേ ഓഫ് ചെയ്തു. രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നില്ല. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്ന് ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള നാലാമത്തെ മില്ലിനും സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ദിനത്തില്‍ താഴ് വീണു. 300 തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്.

കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലാണ് വേദഗിരിയിലേത്. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായി തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 20 ശതമാനം വരെ തൊഴിലാളികള്‍ക്ക് ബോണസും ലഭിച്ചിരുന്നു. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് പല മില്ലുകളിലേക്കും മെറ്റീരിയല്‍സ് വാങ്ങുന്നതിനും ശമ്പള കുടിശിക തീര്‍ക്കുന്നതിനുമൊക്കെ ഇവിടെനിന്നുള്ള ഫണ്ട് വിനിയോഗിച്ചിരുന്നു. മറ്റ് മില്ലുകളില്‍നിന്നും വിരമിക്കേണ്ട ഉദ്യോഗസ്ഥരെ വേദഗിരിയിലേക്ക് സ്ഥലം മാറ്റി ഇവിടെ നിന്നും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ വിരമിപ്പിക്കുകയാണ് ഒരുകാലത്ത് ചെയ്തിരുന്നത്.

കോട്ടയം ടെക്സ്റ്റയില്‍സില്‍ തുടക്കം മുതല്‍ കോട്ടണ്‍ നൂല്‍ ഉല്പാദനം മാത്രമാണ് ഉണ്ടായിരുന്നത്.  ഇതരസംസ്ഥാനങ്ങളില്‍ നിന്നും സീസണില്‍  നേരിട്ട് വാങ്ങുന്ന പഞ്ഞി ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ഇതുപയോഗിച്ച് നിര്‍മിക്കുന്ന കോട്ടണ്‍ നൂല്‍ വിവിധ കേന്ദ്രങ്ങളിലുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം വില കയറുമ്പോള്‍ നേരിട്ട് വില്‍ക്കും. മുംബൈ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. പത്ത് വര്‍ഷം മുമ്പ് കോട്ടണ്‍ നൂല്‍ ഉല്പാദനം നിര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉല്പാദനം ആരംഭിച്ചതോടെയാണ് മില്ല് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്.

പത്ത് വര്‍ഷം മുമ്പ് തമിഴ്‌നാട്ടുകാരനായ ഗണേശ്കുമാര്‍ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റശേഷം നടത്തിയ പരിഷ്‌കാരങ്ങള്‍ കോട്ടയം ടെക്സ്റ്റയില്‍സിന്റെ ഗ്രാഫ് താഴുവാന്‍ കാരണമായെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കോട്ടണ്‍ നൂല്‍ ഉല്പാദനം പൂര്‍ണ്ണമായി നിര്‍ത്തി. പകരം സിന്തറ്റിക്കും കോട്ടണും കലര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങി. കമ്പനിയുടെ നേരിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ത്തി പകരം  ഏജന്റ് വഴിയായി കാര്യങ്ങള്‍. അഴിമതിയും കെടുകാര്യസ്ഥതയും മില്ലിനെ തകര്‍ച്ചയിലേക്ക് നയിച്ചു.

Tags: kottayamcorporationടെക്സ്റ്റൈത്സ്കോട്ടയംtextiles
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

Kerala

കോട്ടയത്ത് ഇരട്ടക്കൊലപാതകം: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; പ്രതി അതിഥി തൊഴിലാളിയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 3 കുട്ടികളെ കാണാതായി

കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു, തൊഴിലാളികളെയും രക്ഷപ്പെടുത്തി

കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന ബസ്

പാക് സൈന്യത്തിന് ഉറക്കമില്ലാരാത്രികള്‍; ബലൂചിസ്ഥാനില്‍ സ്കൂള്‍ ബസിന് നേരെ ബോംബ് കാര്‍ ഓടിച്ച് കയറ്റി ചാവേര്‍; 6 പേര്‍ കൊല്ലപ്പെട്ടു

നെടുമങ്ങാട് – ആര്യനാട് റോഡില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് വിമുക്തഭടന്‍ മരിച്ചു

മതം ചോദിച്ച് കൊല്ലുന്നവരെ അവരുടെ വീട്ടിൽ കയറി കൊല്ലുന്ന പുതിയ ഇന്ത്യയാണിത് ; പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

ഡിഎംകെ നേതാക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി കോളേജ് വിദ്യാര്‍ത്ഥിനി

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

ന്യൂദല്‍ഹിയില്‍ പൊടുന്നനെ കനത്ത മഴയും കാറ്റും, വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies