Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോളി ആര്‍ട്ടിസാന്‍ കഫെ ആക്രമണം: മുഖ്യ പ്രതിയും ജെഎംബി തലവനുമായ മുഹമ്മദ് സലാവുദ്ദീന്റെ ഒളിസങ്കേതം പശ്ചിമ ബംഗാളിലെന്ന് എന്‍ഐഎ

ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരവാദ സംഘടനയില്‍ വ്യക്തികളെ റിക്രൂട്ട് ചെയ്യാനായി തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സലാവുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Feb 3, 2020, 01:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: ഹോളി ആര്‍ട്ടിസാന്‍ കഫെ ബോബാക്രമണക്കേസില്‍ ബംഗ്ലാദേശ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) നേതാവ് മുഹമ്മദ് സലാവുദ്ദീന്‍ എന്ന സലേഹാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒളിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബുദ്ധവാനിലെ ഖഗ്രഖണ്ഡ്, ബോധ് ഗയ എന്നിവിടങ്ങളിലെ സ്ഫോടനത്തിലും സലാവുദ്ദീന് വളരെ അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരവാദ സംഘടനയില്‍ വ്യക്തികളെ റിക്രൂട്ട് ചെയ്യാനായി തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സലാവുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഖഗ്രഖണ്ഡ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ജാഹിദുല്‍ ഇസ്ലാമിനെ 2018 ആഗസ്റ്റില്‍ ബെംഗളൂരുവില്‍ എന്‍ഐഎ പ്രത്യേക സംഘം പിടിക്കൂടി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സലാവുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ വിവരം ലഭിച്ചത്തെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തുള്ള കൂച്ച് ബെഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, നാദിയ ഗ്രാമങ്ങളില്‍ സലാവുദ്ദീന്‍ ഒളിച്ചിരിക്കുന്നതായി എന്‍ഐഎ പ്രത്യേക സംഘം അറിഞ്ഞു. കൂച്ച് ബെഹാറിലെ ഗിതല്‍ദാഹ ഗ്രാമത്തില്‍ സലാവുദ്ദീന്‍ മത അധ്യാപകനായിയാണ് കഴിഞ്ഞിരുന്നത്. വിവരത്തെ തുടര്‍ന്ന് സംഘം സ്ഥലത്തെത്തിയെങ്ങിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ മുകിംനഗര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരന്‍ താമസിച്ചിരുന്നത്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതി കടന്നുകളഞ്ഞെങ്ങിലും കൂച്ച് ബെഹാറിലെ ചംഗ്രബന്ധ ഗ്രാമത്തില്‍ നിന്ന് സലാവുദ്ദീന്റെ കൂട്ടാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശി ബിസിനസുകാരനാണ് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് ജെഎംബിക്ക് ധനസഹായം നല്‍കുന്നത്. ഒണിയന്‍ ബ്രൗസര്‍ ഉപയോഗിച്ചാണ് ഇവര്‍ അശയ വിനിമയം നടത്തുന്നത്തെന്നും എന്‍ഐഎ വ്യക്തമാക്കി.

Tags: attackJMBartisanMohammadholeySalauddincafe
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

Thiruvananthapuram

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

Kerala

ഉണ്ണി മുകുന്ദൻ ആക്രമിച്ചതിന് തെളിവില്ല; സിസിടിവിയിൽ മർദ്ദന ദൃശ്യങ്ങളില്ല, പരാതിയിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് പോലീസ്

Vicharam

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

India

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

പുതിയ വാര്‍ത്തകള്‍

ഗുവാ ഷാ മസാജ് ചർമ്മത്തിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുന്നു , അത് ഉപയോഗിക്കേണ്ട ശരിയായ മാർഗം എന്താണെന്ന് അറിയാമോ ?

പാലക്കാട് അലനല്ലൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു

സൗദി അറേബിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

റഷ്യൻ വ്യോമതാവളങ്ങളിൽ ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തു ; ആണവ തുറമുഖം ആക്രമിച്ചെന്നും റിപ്പോർട്ട്

ഷാരൂഖ് ഖാന്റെ പുതിയ മാസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , കിംഗ് ഖാന്റെ ഫിറ്റ്നസും ടാറ്റൂകളും മുഖ്യ ആകർഷണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഹമാസ് നേതാവ് യാഹ്യ സിന്‍വാര്‍ (ഇടത്ത്) കൊല്ലപ്പെട്ട അനുജന്‍ മുഹമ്മദ് സിന്‍വാര്‍ (വലത്ത്)

ഗാസയില്‍ ആശുപത്രിയ്‌ക്ക് താഴെയുള്ള തുരങ്കത്തില്‍ ഹമാസ് നേതാവിന്റെ സുഖവാസം; 30 സെക്കന്‍റില്‍ 50 ബോംബുകള്‍…സിന്‍വാറിനെ ഇസ്രയേല്‍ തീര്‍ത്ത് ഇങ്ങിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies