Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗുരുവിനോടുള്ള പ്രാര്‍ത്ഥന

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 8, 2020, 03:03 am IST
in Special Article

ശ്ലോകം 35

സ്വാമിന്‍ നമസ്‌തേ നതലോക ബന്ധോ

കാരുണ്യ സിന്ധോ പതിതം

ഭവാബ്ധൗ

മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ

ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ

ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന് നമസ്‌കാരം. സംസാരസാഗരത്തില്‍ വീണു കിടക്കുന്ന എന്നെ ആത്മീയ കരുണാകടാക്ഷങ്ങളുടെ അമൃതവര്‍ഷം ചൊരിഞ്ഞ്

സംസാര ദുരിതങ്ങളില്‍ നിന്ന് നേരിട്ട് ഉദ്ധരിക്കണേ.

 ഗുരുവിന്റെ അടുത്ത് ചെന്ന് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് വ്യക്തമാക്കുന്നതാണിത്. വളരെയേറെ വിനയത്തോടെ വേണം ഗുരുവിനെ സമീപിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും. ഗുരുവിനെ നല്ലപോലെ നമസ്‌കരിക്കണം. ശരീരവും വാക്കും മനസ്സുമൊക്കെ ആ പാദങ്ങളില്‍ സമര്‍പ്പിക്കണം. ഉപയോഗിക്കുന്ന വാക്കുകള്‍ എത്രകണ്ട് ഉള്ളില്‍ തട്ടിയതാകണമെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നു.

സൗമ്യവും ദീനവുമായിരിക്കുമത്.

തന്നെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഗുരുവിനെപ്പോലെ മറ്റൊരു ബന്ധുവില്ല. ആത്മീയതയുടെ ഉന്നതിയില്‍ നില്‍ക്കുന്നതായ കരുണ വഴിഞ്ഞൊഴുകുന്ന കണ്ണുകളോടെയുള്ള ഗുരുവിന്റെ ഒരു നോട്ടം മതി സംസാരസാഗരം വറ്റിപ്പോകാന്‍. അല്ലെങ്കില്‍ സംസാര സമുദ്രത്തില്‍ നിന്ന് നമ്മെ കരകയറ്റാന്‍. ആചാര്യസ്വാമി കളിലെ കവിയും തത്ത്വചിന്തകനും ഒരുപോലെ ഇവിടെ പ്രകടമാകുന്നത് കാണാം.

 ഇതൊരു മികവുറ്റ പ്രാര്‍ത്ഥനയാണ്. വളരെ ഭക്തിയോടെ ഗുരുവിനോട് അപേക്ഷിക്കേണ്ട വിധമാണ് ഇവിടെ കാണിച്ചിട്ടുള്ളത്. ഒരു ഉത്തമ ഗുരു കരുണയുടെ കടലായതിനാലാണ് നത ലോക ബന്ധുവും ആകുന്നത്. ആരാണോ ആശ്രയിക്കുന്നത് അവര്‍ക്ക് കരുണ ചൊരിഞ്ഞ് അവരുടെ ദു:ഖത്തെ തീര്‍ക്കുന്നു.സംസാരത്തിന്റെ അലമാലകളില്‍ പെട്ട് മുങ്ങിപ്പൊങ്ങി, വെള്ളം കുടിച്ച് നട്ടം തിരിയുന്ന ഓരോ ശിഷ്യരും ഇങ്ങനെ തന്നെ പ്രാര്‍ത്ഥിക്കണം.

 പ്രാര്‍ത്ഥന എന്നാല്‍ യാചനയല്ല. എന്തെങ്കിലുമൊക്കെ കാഴ്ചവെച്ച് കാര്യം നേടിയെടുക്കലുമല്ല. വസ്തുക്കളുടെ കൊടുക്കല്‍ വാങ്ങല്‍ നടത്തി നേടിയെടുക്കേണ്ടതുമല്ല ഗുരുവും ശിഷ്യനും തമ്മിലുള്ള പാവന ബന്ധം.താന്‍ വലിയ ആളെന്നും എല്ലാമറിയാമെന്നുമൊക്കെയുള്ള അഹന്ത വിട്ട് വേണം ഗുരുപാദങ്ങളില്‍ വീഴാന്‍. അത് വെറുമൊരു പ്രകടനമാകരുത്.ഭക്തിയോടെ നമസ്‌കരിക്കുമ്പോള്‍ എല്ലാ അഹന്തയും മിഥ്യാഭിമാനങ്ങളും തകരും.

വിനയം, സൗമ്യമായ ഭാഷണം, സേവനം എന്നിവയിലൂടെ ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിക്കണം. ഗുരു ഉപാസനത്തിലൂടെ ആ ഉന്നത മനോനിലയുമായി ഒന്നിക്കാന്‍ ശിഷ്യന് കഴിയും. ഗുരുവിന്റെ അനുഭൂതി ശിഷ്യനിലേക്ക് എത്തണമെങ്കില്‍ ശിഷ്യ ഹൃദയം ഭക്തി സാന്ദ്രമാകണം. നിര്‍വ്യാജഭക്തി തന്നെ വേണം. അല്ലെങ്കില്‍ ഗുരുവാക്യങ്ങളുടെ പൊരുള്‍ അറിയാനാവില്ല. സേവനതല്‍പ്പരതയോടെയും സമര്‍പ്പണത്തോടെയും ഗുരുവിനെ ആശ്രയിക്കുമ്പോള്‍ പിന്നെ എല്ലാം വേണ്ട പോലെയാകും.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.