Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ആര്‍സി: രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിക്കുന്നു; ആസമില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്; റാഫേല്‍ കേസിലൂടെ രാഹുല്‍ പാഠം പഠിച്ചില്ലെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 03:43 pm IST
in India

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. ആസമില്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. എന്നാല്‍ അതെ കുറിച്ച് പോലും അറിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിന് ഇത്തരം സംഭവങ്ങളുടെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാന്‍ അറിയില്ലെന്ന് അടിക്കടി തെളിയിക്കുകയാണെന്നും സംബിത് പാത്ര മാധ്യമങ്ങളെ അറിയിച്ചു.

എന്‍ആര്‍സി പ്രകാരം ബിജെപി  തടങ്കല്‍ പാളയം ഉണ്ടാക്കിയിട്ടില്ല. തടങ്കല്‍ പാളയം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. എന്താണ് പൗരത്വ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നുണ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ രാഹുല്‍ഗാന്ധി പരിശോധിക്കേണ്ടതാണെന്നും സംബിത്പാത്ര ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയെ ആര്‍എസ്എസിന്റെ പ്രധാനമന്ത്രി എന്ന് വിളിച്ച് ജനാധിപത്യവ്യവസ്ഥയെ രാഹുല്‍ അവഹേളിക്കുകയാണ്. നുണ പറഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് റാഫേല്‍ കേസിലൂടെ ഇനിയും രാഹുല്‍ പഠിച്ചിട്ടില്ല, സംബിത് പറഞ്ഞു.

2011 ഡിസംബര്‍ 11 പിഐബി പ്രസ് റിലീസ് പ്രകാരം 362 നുഴഞ്ഞുകയറ്റക്കാര്‍ വിദേശികളായി കണ്ടെത്തിയതിനാല്‍ കൊഖ്രജാര്‍, സില്‍ച്ചര്‍, ഗൊല്‍പാറ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയതിന്റെ രേഖകള്‍ വ്യക്തമാണെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായ വാക്കുകളും അഭിപ്രായങ്ങളും ട്വിറ്റുകളും പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കാണെന്നും ബിജെപി മാധ്യമങ്ങളെ അറിയിച്ചു.

2012 ഒക്ടോബര്‍ 28 കോണ്‍ഗ്രസ് ഭരണകാലത്ത് തടങ്കല്‍ പാളയത്തെപ്പറ്റി അസം സര്‍ക്കാര്‍ നല്‍കിയ രേഖയും നിലവില്‍ ലഭ്യമാണ്. അതില്‍ പിടിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാര്‍ തടങ്കലില്‍ നിന്ന് രക്ഷപെട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ അവരവരുടെ രാജ്യത്തേക്ക് കയറ്റിവിടും വരെ ഇന്ത്യയുടെ തടവിലായിരുക്കും എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നല്‍കിയതായി രേഖയുണ്ട്.

രുസ്തം അലിയും അസം സര്‍ക്കാര്‍ കേസ്സില്‍ കോടതി സര്‍ക്കാര്‍ രേഖകളെ വ്യക്തമായി ഉദ്ധരിച്ചുകൊണ്ടാണ് വിധി പറഞ്ഞത്. അതില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച തടങ്കല്‍ പാളയം 23 നവംബര്‍ 2009 ആഭ്യന്തരമന്ത്രാലയത്തിന്റെ ശക്തമായ തീരുമാനമനുസരിച്ചാണെന്നും വ്യക്തമാണ്. തുടര്‍ന്ന് ഇന്ത്യാ സര്‍ക്കാര്‍ തടങ്കലില്‍ കഴിയുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെപ്പറ്റി അവരുടെ ഹൈക്കമ്മീഷനെ അറിയിച്ചതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.