Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യെദിയുരപ്പയെ ആക്രമിക്കാന്‍ കേരളാ പോലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും റൂട്ട് മാപ്പുകള്‍ കൈമാറി; വെളിപ്പെടുത്തലുമായി ഒരു വിഭാഗം പോലീസുകാര്‍

അനീഷ് അയിലം by അനീഷ് അയിലം
Dec 25, 2019, 09:24 pm IST
in Kerala

തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയ്‌ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ സംസ്ഥാന പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതര സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നാല്‍ സുരക്ഷ നല്‍കുന്നതും റൂട്ട് നിശ്ചയിക്കുന്നതും സമയം തീരുമാനിക്കുന്നതുമെല്ലാം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും സെക്യൂരിറ്റി ചുമതലയുള്ള എസ്പിയുമാണ്.  ഇതിലെ സെക്യൂരിറ്റി വിഭാഗത്തിനാണ് റൂട്ട് നിര്‍ണയത്തിന്റെ പൂര്‍ണച്ചുമതല. 

സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ജനങ്ങള്‍ക്ക് യാതൊരു കാരണവശാലും യാത്രാ റൂട്ടിന്റെ വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പൂര്‍ണ വീഴ്ചയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനുണ്ടായത്. അവര്‍ തന്നെയാണ് അക്രമികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു. 23 ന് രാത്രി തന്നെ യെദിയുരപ്പയ്‌ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധമുണ്ടായി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും സുരക്ഷാ വീഴ്ചയുണ്ടായി. യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനത്തിന് അടുത്തു വരെയെത്തി. എന്നിട്ടും കണ്ണൂരിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം നിര്‍ദേശിച്ചില്ല.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാടായിക്കാവിലേക്കും വൈകിട്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും പോകുന്ന വിവരം പോലീസിന് മാത്രമാണ് അറിവുണ്ടായിരുന്നത്. സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ അദ്ദേഹം തിരുവന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന സമയം പോലും തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞത് അദ്ദേഹം എത്തുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പാണ്. 

എന്നാല്‍ കണ്ണൂരില്‍ വിമാനമിറങ്ങുന്ന സമയം മുതല്‍ പോകുന്ന റൂട്ട് പോലും പ്രതിഷേധക്കാര്‍ക്ക് ലഭിച്ചു. മാടായിക്കാവിലേക്ക് പോകാന്‍ നിരവധി വഴിയുണ്ടെങ്കിലും രാവിലെ മുതല്‍ പഴയങ്ങാടിയില്‍ എസ്എഫ്‌ഐ-യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ നിലയുറപ്പിച്ചിരുന്നു. ഒപ്പം ചില മാധ്യമ പ്രവര്‍ത്തകരും. എന്നിട്ടും ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തില്ല. റൂട്ട് മാറ്റാനോ അക്രമികളെ നീക്കാനോ നടപടി സ്വീകരിച്ചില്ല. യെദിയുരപ്പ സമീപത്തെ പോലീസ് സ്റ്റേഷന്‍ പരിധി കടന്ന വിവരം പോലും പ്രതിഷേധക്കാര്‍ക്ക് ചോര്‍ത്തി നല്‍കി. ഇതനുസരിച്ചാണ് അക്രമികള്‍ വാഹനത്തിനു നേരെ ചാടിവീണത്. മാത്രമല്ല എസ്‌കോര്‍ട്ട് വാഹനം നിര്‍ത്തി കൊടുത്ത് അക്രമികളെ സഹായിച്ചു. 

തിരക്കുള്ള സ്ഥലമായിട്ടുപോലും പോലീസിനെ ഗതാഗത  നിയന്ത്രണത്തിന് നിയോഗിച്ചില്ല. അക്രമികള്‍ ചാടിവീണ ശേഷമാണ് പോലീസ് എത്തിയത്. ഇതെല്ലാം നടപ്പായത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.  നേരത്തെ കേരള മുഖ്യമന്ത്രിയുടെ റൂട്ട്  ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.