Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ പണിതത് സിദ്ധരാമയ്യ സര്‍ക്കാര്‍; കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെ നിര്‍മിക്കാനിരുന്നത് 35 സെന്ററുകള്‍; ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2019, 07:30 pm IST
in India

ബെംഗളൂരു:  ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറി കര്‍ണാടകയിലെത്തിയവരെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കള്ളക്കഥയുമായി ചില മാധ്യമങ്ങള്‍. ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങിയത് ബിജെപി സര്‍ക്കാരാണെന്ന മട്ടിലാണ് പ്രചാരണം.

വര്‍ഷം തോറും ബംഗ്ലാദേശികളും ആഫ്രിക്കക്കാരുമായി അഞ്ഞൂറോളം പേരാണ് അനധികൃതമായി കര്‍ണാടകത്തിലെത്തുന്നത്. വിസ ചട്ടങ്ങളും മറ്റും ലംഘിച്ചെത്തുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്‌ക്കാന്‍ സമയമെടുക്കും. അതുവരെ അവരെ താത്കാലിക കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.  ഇവരെ ഇങ്ങനെ പാര്‍പ്പിക്കുന്നതിലുള്ള സുരക്ഷാ ആശങ്ക ഹൈക്കോടതി പ്രകടിപ്പിച്ചു. തുടര്‍ന്ന് 2018ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ഇവര്‍ക്കായി സ്ഥിരം ഷെല്‍റ്റര്‍ പണിയാന്‍ തീരുമാനിച്ചത്. 2019 ജനുവരിയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ തീരുമാനം. വിദേശ നിയമത്തിലും മറ്റ് നിയമങ്ങളിലുമായി വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ കര്‍ണാടകത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു പബ്ലിക് പ്രോക്സിക്യൂട്ടര്‍ അന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സംസ്ഥാനത്തൊട്ടാകെ 35 ഡിറ്റന്‍ഷന്‍ സെന്ററുകള്‍  നിര്‍മിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടത്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് നിലവിലെ ബിജെപി സര്‍ക്കാര്‍ തുടരുന്നത്. എന്നാല്‍, പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ തടവിലിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന രീതിയില്‍ കോണ്‍ഗ്രസും ജെഡിഎസും കള്ളക്കഥ മെനയുകയാണ്.

ബെംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സൊണ്ടഗൊപ്പ വില്ലേജിലാണ് കനത്ത സുരക്ഷയുള്ള കെട്ടിടം പൂര്‍ത്തിയാകുന്നത്. തടവിലാവുന്നവര്‍ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്ന്  കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അതിനുള്ളില്‍ മാതൃരാജ്യത്തേക്ക് തിരിച്ചയയ്‌ക്കും. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മാറ്റിയത്. രണ്ട് കോണുകളിലും സുരക്ഷാ ഗോപുരങ്ങളും മതിലുകളില്‍ മുള്ളുവേലികളും ഘടിപ്പിച്ച് കനത്ത സുരക്ഷാ സന്നാഹത്തോടെയുള്ള കെട്ടിടമാണിത്. 

ഏഴ് മുറികളും അടുക്കളയും കുളിമുറിയുമുള്ള എല്‍ ആകൃതിയിലുള്ള കെട്ടിടത്തില്‍ 15 ബെഡുകളുണ്ടാകും. കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റില്‍ പോലീസുകാര്‍ കാവലുണ്ടാകും. ജനുവരി ഒന്നിനാണ് അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇത് തുറന്ന് കൊടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.